< 2 Maũndũ 6 >

1 Ningĩ Solomoni akiuga atĩrĩ, “Jehova oigĩte atĩ arĩikaraga thĩinĩ wa itu rĩrĩa itumanu.
അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
2 No rĩrĩ, nĩngwakĩire hekarũ kĩĩrorerwa, handũ haku ha gũtũũra nginya tene.”
എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.
3 O hĩndĩ ĩyo, kĩũngano gĩothe gĩa Isiraeli kĩrũgamĩte hau, mũthamaki agĩkĩhũgũkĩra na agĩkĩrathima.
പിന്നെ യിസ്രായേൽസഭ മുഴുവനും നില്ക്കെ രാജാവു തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സൎവ്വസഭയേയും
4 Ningĩ akiuga atĩrĩ: “Jehova arogoocwo, o we Ngai wa Isiraeli, ũrĩa ũhingĩtie na moko make ũrĩa erĩire baba Daudi na kanua gake mwene. Nĩgũkorwo oigĩte atĩrĩ,
അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവൎത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
5 ‘Kuuma mũthenya ũrĩa ndaarutire andũ akwa Misiri, ndirĩ ndathuura itũũra inene mũhĩrĩga-inĩ o na ũmwe wa Isiraeli atĩ nĩguo njakĩrwo hekarũ ĩtanĩtio na Rĩĩtwa rĩakwa kuo, o na kana ngaathuura mũndũ o na ũrĩkũ atuĩke wa gũtongoria andũ akwa a Isiraeli.
എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
6 No rĩrĩ, nĩthuurĩte Jerusalemu nĩguo Rĩĩtwa rĩakwa rĩikarage kuo, na nĩ thuurĩte Daudi athamakĩre andũ akwa a Isiraeli.’
എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു.
7 “Baba Daudi nĩatuĩte na ngoro yake gwaka hekarũ ĩĩtanĩtio na Rĩĩtwa rĩa Jehova, o we Ngai wa Isiraeli.
യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പൎയ്യം ഉണ്ടായിരുന്നു.
8 No Jehova eerire baba Daudi atĩrĩ, ‘Tondũ nĩwaatuĩte na ngoro yaku kũnjakĩra hekarũ ĩtanĩtio na Rĩĩtwa rĩakwa-rĩ, nĩ wekire wega nĩ gwĩciiria ũguo ngoro-inĩ yaku.
എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പൎയ്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പൎയ്യം ഉണ്ടായതു നല്ലതു;
9 No rĩrĩ, wee tiwe ũgwaka hekarũ ĩyo, no nĩ mũrũguo ũrĩa uumĩte mũthiimo waku na thakame-inĩ yaku, ũcio nĩwe ũkaanjakĩra hekarũ ĩtanĩtio na Rĩĩtwa rĩakwa.’
എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
10 “Jehova nĩatũũrĩtie kĩrĩkanĩro kĩrĩa eeranĩire. Nĩnjookete ithenya rĩa baba Daudi, na rĩu nĩnjikarĩire gĩtĩ gĩa ũthamaki gĩa Isiraeli, o ta ũrĩa Jehova eeranĩire, na nĩnjakĩte hekarũ ĩrĩa ĩtanĩtio na Rĩĩtwa rĩa Jehova, Ngai wa Isiraeli.
അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവൎത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.
11 Hau nĩho njigĩte ithandũkũ rĩa kĩrĩkanĩro rĩrĩa rĩigĩtwo kĩrĩkanĩro kĩrĩa Jehova aarĩkanĩire na andũ a Isiraeli.”
യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു.
12 Ningĩ Solomoni akĩrũgama mbere ya kĩgongona kĩa Jehova o hau mbere ya kĩũngano gĩothe gĩa Isiraeli, agĩtambũrũkia moko make.
അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സൎവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലൎത്തി;
13 Na rĩrĩ, Solomoni nĩathondekete rũtara rwa gĩcango rwa mĩkono ĩtano kũraiha, na mĩkono ĩtano kwarama, na mĩkono ĩtatũ kũraiha na igũrũ, na akĩrũiga gatagatĩ ka nja ĩyo. Akĩrũgama rũtara-inĩ igũrũ na agĩturia maru mbere ya kĩũngano kĩu gĩothe gĩa Isiraeli na akĩambararia moko make na igũrũ.
ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സൎവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലൎത്തി പറഞ്ഞതു എന്തെന്നാൽ:
14 Nake akiuga atĩrĩ: “Wee Jehova, Ngai wa Isiraeli, gũtirĩ Ngai ũngĩ ũhaana tawe, kũu igũrũ kana gũkũ thĩ, o Wee ũhingagia kĩrĩkanĩro gĩaku kĩa wendo harĩ ndungata ciaku iria irũmagĩrĩra njĩra yaku na ngoro ciao ciothe.
യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂൎണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാൎക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വൎഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.
15 Wee nĩũhingĩirie baba Daudi, ndungata yaku, kĩrĩkanĩro gĩaku; ũndũ ũrĩa weranĩire na kanua gaku nĩũhingĩtie na guoko gwaku, o ta ũrĩa kũhaana ũmũthĩ.
നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവൎത്തിച്ചുമിരിക്കുന്നു.
16 “Na rĩrĩ, Jehova, Ngai wa Isiraeli, hingĩria ndungata yaku baba, Daudi, ciĩranĩro iria wamwĩrĩire rĩrĩa woigire atĩrĩ, ‘Ndũkaaga mũndũ wa gũikarĩra gĩtĩ kĩa ũnene gĩa Isiraeli arĩ mbere yakwa, angĩkorwo ariũ aku nĩmarĩthiiaga na mĩthiĩre yagĩrĩire mbere yakwa kũringana na watho wakwa o ta ũrĩa wee ũtũire ũthiiaga.’
ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവൎത്തിക്കേണമേ.
17 Na rĩrĩ, Wee Jehova, Ngai wa Isiraeli, reke kiugo gĩaku kĩrĩa werĩire ndungata yaku Daudi kĩhinge.
യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
18 “No kũhoteke Ngai agĩtũũranie na andũ gũkũ thĩ? Igũrũ, o na kũũrĩa igũrũ mũno-rĩ, wee ndũngĩiganĩra kuo. Hekarũ ĩno njakĩte-rĩ, ndĩkĩrĩ nini makĩria?
എന്നാൽ ദൈവം യഥാൎത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വൎഗ്ഗത്തിലും സ്വൎഗ്ഗാധിസ്വൎഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?
19 No o na kũrĩ ũguo-rĩ, thikĩrĩria ihooya rĩa ndungata yaku, ĩgĩthaithana ĩiguĩrwo tha, Wee Jehova Ngai wakwa. Igua gũkaya na ihooya rĩrĩa ndungata yaku ĩrakũhooya ĩrĩ mbere yaku.
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാൎത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാൎത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
20 Maitho maku maroikara marorete hekarũ ĩno mũthenya na ũtukũ, o handũ haha wee woigire atĩ nĩũgatũma Rĩĩtwa rĩaku rĩkoragwo ho. Ũroigua ihooya rĩrĩa ndungata yaku ĩrĩhooyaga ĩrorete handũ haha.
അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാൎത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാൎത്തരുളേണമേ.
21 Igua gũthaithana kwa ndungata yaku na kwa andũ aku a Isiraeli rĩrĩa mekũhooya marorete handũ haha. Ũigue ũrĩ kũu igũrũ, o kũu gĩikaro gĩaku; na watũigua-rĩ, ũgatũrekera.
ഈ സ്ഥലത്തുവെച്ചു പ്രാൎത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
22 “Rĩrĩa mũndũ angĩhĩtĩria mũndũ wa itũũra rĩake na gũtuĩke no nginya ehĩte, nake oke ehĩtĩre hau mbere ya kĩgongona gĩaku kĩa hekarũ-inĩ ĩno-rĩ,
ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാൎയ്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
23 hĩndĩ ĩyo ũkaigua ũrĩ o kũu igũrũ, na ũtue itua. Tuithania ndungata ciaku ciira, ũtũme ũrĩa ũhĩtĩirie ũrĩa ũngĩ acookererwo nĩ mahĩtia make marĩa ekĩte. Nake ũrĩa ũtehĩtie ũmũtue ndehĩtie na ũndũ ũcio wonanie atĩ ti mwĩhia.
നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു പ്രവൎത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
24 “Rĩrĩa andũ aku a Isiraeli maahootwo nĩ thũ tondũ nĩmakũhĩtĩirie nao magũcookerere na moimbũre rĩĩtwa rĩaku, mahooe magĩgũthaithaga marĩ hekarũ-inĩ ĩno-rĩ,
നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാൎത്ഥിക്കയും യാചിക്കയും ചെയ്താൽ
25 hĩndĩ ĩyo ũkaamaigua ũrĩ o kũu igũrũ na ũrekere andũ aku a Isiraeli mehia mao na ũmacookie bũrũri ũrĩa wamaheire hamwe na maithe mao.
നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവൎക്കും അവരുടെ പിതാക്കന്മാൎക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.
26 “Rĩrĩa igũrũ rĩkaahingwo, na mbura yaage kuura tondũ wa ũrĩa andũ aku makũhĩtĩirie, mangĩkaahooya marorete handũ haha, na moimbũre rĩĩtwa rĩaku na magarũrũke matigane na mehia mao tondũ nĩũmanyamarĩtie-rĩ,
അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാൎത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ,
27 hĩndĩ ĩyo ũkaamaigua ũrĩ o kũu igũrũ na ũrekere ndungata ciaku, andũ aku a Isiraeli, mehia mao. Marute mũtũũrĩre ũrĩa mwagĩrĩru, na ũmoirĩrie mbura bũrũri-inĩ ũcio waheire andũ aku ũtuĩke igai rĩao.
നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.
28 “Kũngĩkaagĩa ngʼaragu kana mũthiro bũrũri-inĩ, kana mĩgũnda ĩhĩe nĩ mbaa kana mbuu, kana gũũke ngigĩ kana ngũnga, kana thũ imarigiicĩrie itũũra-inĩ rĩmwe rĩao, na mwanangĩko o na ũrĩkũ kana mũrimũ ũngĩgooka-rĩ,
ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ,
29 na rĩrĩa mũndũ o na ũrĩkũ wa andũ aku a Isiraeli, angĩkaahooya kana athaithane, nĩ ũndũ wa mũndũ kũmenya mĩnyamaro ĩrĩa arĩ nayo, o na ruo, na atambũrũkie moko make amerekeirie hekarũ-inĩ ĩno,
യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാൎത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലൎത്തുകയും ചെയ്താൽ,
30 hĩndĩ ĩyo ũkaamaigua ũrĩ o kũu igũrũ gĩikaro-inĩ gĩaku, ũmarekere na ũtuĩre o mũndũ itua kũringana na ũrĩa wothe ekĩte, tondũ we nĩũĩ ngoro yake nĩgũkorwo nowe wiki ũũĩ ngoro cia andũ,
നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും
31 nĩgeetha matũũre magwĩtigĩrĩte, na mathiiage na mĩthiĩre yaku rĩrĩa rĩothe marĩtũũraga bũrũri-inĩ ũyũ waheire maithe maitũ.
ഞങ്ങളുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.
32 “Ha ũhoro wa mũndũ wa kũngĩ ũrĩa ũtarĩ wa andũ aku a Isiraeli no nĩ oimĩte bũrũri wa kũraya nĩ ũndũ wa ngumo ya rĩĩtwa rĩaku inene na ũhoro wa ciĩko cia guoko gwaku kũrĩ hinya gũtambũrũkĩtio, rĩrĩa agooka ahooe erekeire hekarũ ĩno,
നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ - അവർ ഈ ആലയത്തിൽ വന്നു പ്രാൎത്ഥിക്കും നിശ്ചയം -
33 hĩndĩ ĩyo ũkaamũigua ũrĩ o kũu igũrũ gĩikaro-inĩ gĩaku, na mũndũ ũcio wa kũngĩ ũkaamũhingĩria o ũrĩa agakũhooya, nĩgeetha andũ othe a thĩ mamenye rĩĩtwa rĩaku na magwĩtigĩre, o ta ũrĩa andũ aku a Isiraeli magwĩtigĩrĩte, na mamenye atĩ nyũmba ĩno njakĩte, ĩtanĩtio na Rĩĩtwa rĩaku.
നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാൎത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.
34 “Rĩrĩa andũ aku maathiĩ mbaara-inĩ kũrũa na thũ ciao o kũrĩa ũngĩmatũma, nao makũhooe merekeire itũũra rĩĩrĩ inene ũthuurĩte na hekarũ ĩno njakĩte ĩtanĩtio na Rĩĩtwa rĩaku,
നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാൎത്ഥിച്ചാൽ
35 hĩndĩ ĩyo ũkaigua mahooya mao na gũthaithana kwao ũrĩ kũu igũrũ, na ũmatirĩrĩre ũhoro-inĩ ũcio wao.
നീ സ്വൎഗ്ഗത്തിൽനിന്നു അവരുടെ പ്രാൎത്ഥനയും യാചനയും കേട്ടു അവൎക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
36 “Rĩrĩa makwĩhĩria, nĩgũkorwo gũtirĩ mũndũ ũtehagia, nawe ũmarakarĩre ũmaneane kũrĩ thũ, nacio imatahe ĩmatware bũrũri wa kũraya kana wa gũkuhĩ;
അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
37 nao mangĩĩcookera ngoro-inĩ ciao marĩ o kũu bũrũri-inĩ ũrĩa maatahĩirwo, na merire, na magũthaithe marĩ o kũu maatahĩirwo, na moige atĩrĩ, ‘Nĩtwĩhĩtie, na nĩtwĩkĩte mahĩtia na tũgeka maũndũ ma waganu’;
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണൎന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവൎത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും
38 no mangĩgũcookerera na ngoro ciao ciothe na muoyo wao marĩ o bũrũri-inĩ ũrĩa maatahĩirwo, na mahooe merekeire bũrũri ũrĩa waheire maithe mao, na merekeire itũũra rĩrĩa inene rĩrĩa ũthuurĩte na merekeire hekarũ ĩno njakĩte ĩtanĩtio na Rĩĩtwa rĩaku;
അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാൎത്ഥിക്കയും ചെയ്താൽ
39 hĩndĩ ĩyo ũrĩ o kũu igũrũ gĩikaro-inĩ gĩaku, ũkaigua ihooya rĩao na mathaithana mao na ũmatirĩrĩre ũhoro-inĩ ũcio wao. Na ũkaarekera andũ aku, o acio makwĩhĩirie.
നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽനിന്നു അവരുടെ പ്രാൎത്ഥനയും യാചനകളും കേട്ടു അവൎക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.
40 “Na rĩrĩ, Ngai wakwa, ũrohingũra maitho maku, o namo matũ maku mathikĩrĩrie mahooya marĩa marĩhooyagĩrwo handũ haha.
ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാൎത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
41 “Rĩu gĩũkĩre, Wee Jehova Ngai, na ũũke handũ haku ha kũhurũka,
ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
42 Wee Jehova Ngai, ndũgatiganĩrie ũrĩa waku mũitĩrĩrie maguta.
യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓൎക്കേണമേ.

< 2 Maũndũ 6 >