< 2 Maũndũ 19 >

1 Hĩndĩ ĩrĩa Jehoshafatu mũthamaki wa Juda aacookire Jerusalemu nyũmba-inĩ yake ya ũthamaki na thayũ-rĩ,
യെഹൂദാ രാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
2 Jehu ũrĩa muoni-maũndũ, mũrũ wa Hanani, agĩthiĩ akamũtũnge nake akĩũria mũthamaki atĩrĩ, “Nĩwagĩrĩirwo gũteithia mũndũ ũrĩa mwaganu na wende arĩa mathũire Jehova? Nĩ ũndũ wa ũguo-rĩ, mangʼũrĩ ma Jehova marĩ igũrũ rĩaku.
ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത് രാജാവിനോട്: “ദുഷ്ടന് സഹായം ചെയ്യുന്നതും, യഹോവയെ പകെക്കുന്നവരോട് സ്നേഹം കാണിക്കുന്നതും ശരിയോ? അതുകൊണ്ട് യഹോവയുടെ കോപം നിന്റെമേൽ വന്നിരിക്കുന്നു.
3 No rĩrĩ, harĩ na maũndũ manini mega thĩinĩ waku, nĩgũkorwo nĩweheretie itugĩ cia Ashera bũrũri-inĩ, na ũkerekeria ngoro yaku kũrongooria Ngai.”
എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നിന്നിൽ നന്മയും കണ്ടിരിക്കുന്നു” എന്ന് പറഞ്ഞു.
4 Jehoshafatu agĩtũũra Jerusalemu, agĩcooka akiumagara rĩngĩ, agĩthiĩ kũrĩ andũ a kuuma Birishiba kũu bũrũri wa irĩma wa Efiraimu, na akĩmacookia kũrĩ Jehova, Ngai wa maithe mao.
യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരിച്ചുവരുത്തി.
5 Nake agĩthuura andũ a gũthikagĩrĩria maciira kũu bũrũri-inĩ, thĩinĩ wa o itũũra rĩa matũũra manene ma Juda marĩa mairigĩirwo na thingo cia hinya.
അവൻ ദേശത്ത്, യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. അവരോട് പറഞ്ഞത്:
6 Akĩmeera atĩrĩ, “Mwĩciiragiei wega ũrĩa mũgwĩka, tondũ rĩrĩ, mũtirĩtuithanagia ciira nĩ ũndũ wa mũndũ, no makĩria nĩ ũndũ wa Jehova, ũrĩa ũrĩkoragwo na inyuĩ rĩrĩa rĩothe mũrĩtuaga ciira.
“നിങ്ങൾ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
7 Na rĩrĩ, mwĩtigagĩrei Jehova. Mũtuanagĩre ciira mũmenyereire, nĩ ũndũ Jehova Ngai witũ nĩ wa kĩhooto na ndaroraga maũthĩ na ndahakagwo.”
ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ച് പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ”.
8 O nakuo Jerusalemu-rĩ, Jehoshafatu nĩathuurire Alawii amwe, na athĩnjĩri-Ngai, na atongoria a nyũmba cia andũ a Isiraeli marũgamagĩrĩre watho wa Jehova, na magatuithanagia maciira o na makaniina ngarari. Nao maatũũraga Jerusalemu.
കൂടാതെ യെരൂശലേമിലും, യെഹോശാഫാത്ത്, ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായും വ്യവഹാരം തീർക്കേണ്ടതിനായും നിയമിച്ചു;
9 Nake akĩmahe mawatho maya: “No nginya mũtungate na wĩhokeku na ngoro cianyu ciothe, na mwĩtigagĩre Jehova.
അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങൾ ദൈവ ഭയത്തോടും, വിശ്വസ്തതയോടും, ഏകാഗ്രഹൃദയത്തോടുംകൂടെ പ്രവർത്തിച്ചുകൊള്ളേണം”.
10 Ciira wothe ũrĩa mũrĩrehagĩrwo kuuma kũrĩ andũ a bũrũri wanyu arĩa matũũraga matũũra-inĩ marĩa manene, arĩ ũiti wa thakame kana maũndũ mangĩ makoniĩ watho, kana maathani, kana kĩrĩra kĩa watho wakwa wa kũrũmĩrĩrwo, kana matuĩro ma ciira, makanagiei matikanehĩrie Jehova; kwaga ũguo marakara make nĩmakamũũkĩrĩra inyuĩ ene na ariũ a thoguo. Ĩkagai ũguo na mũtikehia.
൧൦ഓരോ പട്ടണത്തിലും പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ രക്തപാതകം, ന്യായപ്രമാണം, കല്പനകൾ, ചട്ടങ്ങൾ, വിധികൾ എന്നിവയെ സംബന്ധിച്ചുള്ള ഏതൊരു വ്യവഹാരവുമായി നിങ്ങളുടെ മുമ്പാകെ വന്നാൽ, അവർ യഹോവയോട് അകൃത്യം ചെയ്തിട്ട് നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന് നിങ്ങൾ അവർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊൾവിൻ.
11 “Na rĩrĩ, Amaria mũthĩnjĩri-Ngai ũrĩa mũnene nĩwe ũrĩmũroraga maũndũ-inĩ mothe makoniĩ Jehova, nake Zebadia mũrũ wa Ishumaeli, o we mũtongoria wa mũhĩrĩga wa Juda, nĩwe ũrĩmũroraga maũndũ-inĩ mothe makoniĩ mũthamaki, nao Alawii nĩmarĩtungataga ta anene marĩ mbere yanyu. Ĩkagai maũndũ mũrĩ na ũũmĩrĩru, nake Jehova arĩkoragwo hamwe na arĩa marĩĩkaga wega.”
൧൧ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാകാര്യത്തിലും, യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവ് രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്ക് തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കുണ്ട്. ധൈര്യപ്പെട്ട് പ്രവർത്തിച്ചുകൊൾവീൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും”.

< 2 Maũndũ 19 >