< 1 Samũeli 4 >
1 Na rĩrĩ, andũ a Isiraeli nĩmoimagarire makarũe na Afilisti. Andũ a Isiraeli makĩamba hema ciao kũu Ebeni-Ezeri, nao Afilisti makĩamba ciao kũu Afeku.
൧ശമൂവേലിന്റെ യിസ്രായേൽജനങ്ങളോടുള്ള അരുളപ്പാടുകൾ എല്ലാ യിസ്രായേൽ ജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
2 Afilisti magĩtũma ita rĩao rĩgacemanie na Isiraeli, na o ũrĩa mbaara yathiiaga na mbere-rĩ, noguo Isiraeli maahootagwo nĩ Afilisti, arĩa mooragire andũ ta 4,000 kũu maarũagĩra.
൨ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; യുദ്ധത്തിൽ യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരോട് തോറ്റുപോയി; ഏകദേശം നാലായിരംപേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു.
3 Rĩrĩa mbũtũ ciacookire kambĩ-inĩ-rĩ, athuuri a Isiraeli makĩũria atĩrĩ, “Jehova atũma tũhootwo nĩ Afilisti ũmũthĩ nĩkĩ? Nĩ tũgĩĩrei ithandũkũ rĩa kĩrĩkanĩro kĩa Jehova kuuma Shilo, nĩgeetha tũthiĩ narĩo rĩtũhonokie kuuma moko-inĩ ma thũ ciitũ.”
൩പടജ്ജനം പാളയത്തിൽ വന്നപ്പോൾ യിസ്രായേൽമൂപ്പന്മാർ: “ഇന്ന് യഹോവ നമ്മെ ഫെലിസ്ത്യരുടെ മുൻപിൽ പരാജയപ്പെടുത്തിയത് എന്തിന്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ കൊണ്ട് വരിക; നിയമപെട്ടകം നമ്മുടെ ഇടയിൽ വന്നാൽ നമ്മെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിക്കും” എന്നു പറഞ്ഞു.
4 Nĩ ũndũ ũcio andũ acio magĩtũma andũ kũu Shilo, nao makĩrehe ithandũkũ rĩa kĩrĩkanĩro kĩa Jehova Mwene-Hinya-Wothe, ũrĩa ũikarĩire gĩtĩ kĩa ũnene gatagatĩ ka makerubi. Nao ariũ eerĩ a Eli, Hofini na Finehasi, maarĩ hamwe na ithandũkũ rĩu rĩa kĩrĩkanĩro kĩa Ngai.
൪അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ച്, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ, സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്ന് കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
5 Rĩrĩa ithandũkũ rĩa kĩrĩkanĩro kĩa Jehova rĩakinyire kambĩ-inĩ-rĩ, andũ a Isiraeli othe makiugĩrĩria na mũgambo mũnene o nginya thĩ ĩkĩinaina.
൫യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങത്തക്കവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു.
6 Na rĩrĩa Afilisti maaiguire mbugĩrĩrio ĩyo makĩũrania atĩrĩ, “Mbugĩrĩrio ĩyo ĩrĩ kambĩ-inĩ ya Ahibirania nĩ ya kĩĩ?” Hĩndĩ ĩrĩa maamenyire atĩ nĩ ithandũkũ rĩa Jehova rĩakinyĩte kambĩ-inĩ-rĩ,
൬ഫെലിസ്ത്യർ ആർപ്പിന്റെ ശബ്ദം കേട്ടിട്ട്: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത്” എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
7 Afilisti magĩĩtigĩra makiuga atĩrĩ, “Ngai nĩyũkĩte kambĩ-inĩ, ithuĩ tũrĩ thĩĩna-inĩ! Gũtirĩ kuoneka ũndũ ta ũyũ mbere ĩno.
൭ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്ന് ഫെലിസ്ത്യർ പറഞ്ഞു. അവർ ഭയപ്പെട്ട് പറഞ്ഞത്: “നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
8 Wũi-ĩiya-witũ-ĩ! Nũũ ũgũtũhonokia moko-inĩ ma ngai ici irĩ hinya ũũ? Ici nĩcio ngai iria ciahũũrire andũ a Misiri na mĩthiro ya mĩthemba yothe werũ-inĩ.
൮നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്ന് നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ പലവിധ ബാധകളാൽ ഞെരുക്കിയ ദൈവം ഇതു തന്നേ.
9 Mwĩyũmĩrĩriei, Afilisti aya! Tuĩkai arũme ki, kana mũtuo ngombo cia Ahibirania, ta ũrĩa matũire marĩ ngombo cianyu. Tuĩkai arũme ki, na mũrũe!”
൯ഫെലിസ്ത്യരേ, ധൈര്യംപൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു.
10 Nĩ ũndũ ũcio Afilisti makĩrũa nao, na andũ a Isiraeli makĩhootwo, nake o mũndũ akĩũrĩra hema-inĩ yake. Nayo njũragano yarĩ nene mũno; thigari cia Isiraeli ngiri mĩrongo ĩtatũ iria ciathiiaga na magũrũ ikĩũragwo.
൧൦അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി.
11 Narĩo ithandũkũ rĩa Ngai rĩgĩtahwo, nao ariũ eerĩ a Eli, Hofini na Finehasi, magĩkua.
൧൧ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.
12 Mũthenya o ro ũcio Mũbenjamini ũmwe akĩhanyũka oimĩte mbaara-inĩ, agĩthiĩ nginya Shilo, nguo ciake irĩ ndembũkangu na aarĩ na tĩĩri mũtwe.
൧൨യുദ്ധക്കളത്തിൽനിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു.
13 Na rĩrĩa aakinyire-rĩ, agĩkora Eli aikarĩire gĩtĩ gĩake mũkĩra-inĩ wa njĩra, acũthĩrĩirie, tondũ ngoro yake yarĩ na guoya nĩ ũndũ wa ithandũkũ rĩa Ngai. Hĩndĩ ĩrĩa mũndũ ũcio aatoonyire itũũra-inĩ, na akĩheana ũhoro ũrĩa gwekĩkĩte-rĩ, itũũra rĩothe rĩgĩkayũrũrũka.
൧൩അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്റെ പീഠത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അവന്റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു.
14 Rĩrĩa Eli aiguire mũkayũrũrũko ũcio akĩũria atĩrĩ, “Gĩtũmi kĩa inegene rĩu nĩ kĩĩ?” Nake mũndũ ũcio agĩthiĩ narua harĩ Eli,
൧൪ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്ത് എന്ന് ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു.
15 ũrĩa warĩ na ũkũrũ wa mĩaka mĩrongo kenda na ĩnana, ũrĩa maitho make moorĩte, akaagaga kuona.
൧൫ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു.
16 Akĩĩra Eli atĩrĩ, “No hĩndĩ ndooka nyumĩte mbaara-inĩ; ndoora kuuma kuo o ũmũthĩ.” Eli akĩmũũria atĩrĩ, “Nĩ atĩa gwĩkĩkire mũrũ wakwa?”
൧൬ആ മനുഷ്യൻ ഏലിയോട്: “ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു” എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ,” എന്ന് അവൻ ചോദിച്ചു.
17 Mũndũ ũcio warehire ũhoro agĩcookia atĩrĩ, “Andũ a Isiraeli nĩmoorĩire Afilisti, nayo mbũtũ ya ita nĩyũragĩtwo mũno. O na ariũ aku eerĩ, Hofini na Finehasi, nĩ akuũ, narĩo ithandũkũ rĩa Ngai nĩitahe.”
൧൭അതിന് ആ സന്ദേശവാഹകൻ: “യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു.
18 Rĩrĩa aagwetire ithandũkũ rĩa Ngai, Eli akĩgũa na ngara oimĩte gĩtĩ-inĩ gĩake hau mwena-inĩ wa kĩhingo. Ngingo yake ĩkiunĩka, agĩkua, nĩ ũndũ aarĩ mũndũ mũkũrũ na akaritũha. Aatongoretie Isiraeli mĩaka mĩrongo ĩna.
൧൮ദൈവത്തിന്റെ പെട്ടകത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ, പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിന് ന്യായപാലനം ചെയ്തു.
19 Mũtumia wa mũriũ wake Finehasi aarĩ na nda na aatigĩtie hanini aciare. Na rĩrĩa aaiguire ũhoro ũcio wa atĩ ithandũkũ rĩa Ngai nĩrĩtahĩtwo, na atĩ iciciarawe hamwe na mũthuuriwe nĩmakuĩte-rĩ, akĩnyiitwo nĩ ruo rwa kũrũmwo na agĩciara, no agĩtoorio nĩ ruo rwa gũciara.
൧൯എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു.
20 Na rĩrĩa aakuaga, atumia arĩa maamũteithagĩrĩria makĩmwĩra atĩrĩ, “Tiga gũkua ngoro; nĩwaciara kahĩĩ.” No ndaacookirie ũndũ o na kana kũrũmbũiya ũhoro o na ũrĩkũ.
൨൦അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
21 Nake agĩtua kahĩĩ kau Ikabodu, akiuga atĩrĩ, “Riiri nĩweherete Isiraeli,” nĩ ũndũ wa ithandũkũ rĩa Ngai gũtahwo, na gũkua gwa iciciarawe na mũthuuriwe.
൨൧ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽനിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്ന് പേർ ഇട്ടു.
22 Akiuga atĩrĩ, “Riiri nĩweherete ũkoima Isiraeli, nĩ ũndũ ithandũkũ rĩa Ngai nĩrĩtahĩtwo.”
൨൨ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി” എന്ന് അവൾ പറഞ്ഞു.