< 1 Samũeli 16 >
1 Nake Jehova akĩũria Samũeli atĩrĩ, “Nĩ nginya rĩ ũkũrĩrĩra Saũlũ, nĩgũkorwo nĩndĩmũregete ta mũthamaki wa Isiraeli? Iyũria rũhĩa rwaku maguta, na umagare, ũthiĩ; ndĩragũtũma ũthiĩ kwa Jesii wa itũũra rĩa Bethilehemu. Nĩthuurĩte ũmwe wa ariũ ake atuĩke mũthamaki.”
൧അതിനുശേഷം യഹോവ ശമൂവേലിനോട്: “യിസ്രായേലിന്റെ രാജസ്ഥാനത്ത് നിന്ന് ഞാൻ ശൌലിനെ മാറ്റി എന്നറിഞ്ഞ് നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ച് പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഒരാളെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
2 No Samũeli akĩmũũria atĩrĩ, “Ingĩthiĩ kũu atĩa? Saũlũ nĩarĩigua ũhoro ũcio nake anjũrage.” Jehova akĩmwĩra atĩrĩ, “Oya moori, ũthiĩ nayo na uuge atĩrĩ, ‘Njũkĩte kũrutĩra Jehova igongona.’
൨അതിന് ശമൂവേൽ: “ഞാൻ എങ്ങനെ പോകും? ശൌല്‍ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറയുക.
3 Na wĩte Jesii oke igongona-inĩ rĩu, na nĩndĩrĩkuonia ũrĩa ũrĩka. Nawe ũitĩrĩrie maguta mũndũ ũrĩa ndĩrĩkuonia.”
൩യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്ന് ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം”.
4 Samũeli agĩĩka o ta ũrĩa Jehova aamwĩrĩte eeke. Rĩrĩa aakinyire Bethilehemu, athuuri a itũũra makĩmũtũnga makĩinainaga. Makĩmũũria atĩrĩ, “Ũũkĩte na thayũ?”
൪യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ത്-ലേഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിൽ വിറച്ചുകൊണ്ട് “നിന്റെ വരവ് ശുഭം തന്നെയോ?” എന്നു ചോദിച്ചു.
5 Samũeli akĩmacookeria atĩrĩ, “Ĩĩ, njũkĩte na thayũ; njũkĩte kũrutĩra Jehova igongona. Mwĩtheriei, mũũke hamwe na niĩ igongona-inĩ.” Agĩcooka agĩtheria Jesii na ariũ ake, akĩmeeta igongona-inĩ rĩu.
൫അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ” എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു.
6 Rĩrĩa ariũ a Jesii maakinyire-rĩ, Samũeli akĩona Eliabu, agĩĩciiria atĩrĩ, “Ti-itherũ, ũrĩa Jehova aitĩrĩirie maguta arũngiĩ haha mbere ya Jehova.”
൬അവർ വന്നപ്പോൾ ശമുവേൽ എലീയാബിനെ കണ്ടിട്ട്: “യഹോവയുടെ അഭിഷിക്തൻ അവന്റെ മുമ്പാകെ ഇതാ നിൽക്കുന്നു” എന്നു പറഞ്ഞു.
7 No Jehova akĩĩra Samũeli atĩrĩ, “Tiga kũmũrora gĩthiithi kana ũraihu wake, nĩgũkorwo nĩndĩmũregete, tondũ Jehova ndaroraga maũndũ marĩa mũndũ aroraga. Mũndũ wa gũkũ thĩ aroraga mũndũ gĩthiithi, no Jehova aroraga ngoro thĩinĩ.”
൭യഹോവ ശമൂവേലിനോട്: “അവന്റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് അരുളിച്ചെയ്തു.
8 Ningĩ Jesii agĩĩta Abinadabu akĩmũhĩtũkĩria mbere ya Samũeli. No Samũeli akiuga atĩrĩ, “O na ũyũ tiwe Jehova athuurĩte.”
൮പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; അപ്പോൾ ശമുവേൽ: “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
9 Ningĩ Jesii akĩhĩtũkithia Shama, no Samũeli akiuga atĩrĩ, “O na ũyũ tiwe Jehova athuurĩte.”
൯പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. “ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല” എന്ന് അവൻ പറഞ്ഞു.
10 Jesii akĩrehe ariũ ake mũgwanja arĩa maahĩtũkĩire harĩ Samũeli, no Samũeli akĩmwĩra atĩrĩ, “Jehova ndathuurĩte aya.”
൧൦അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: “യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
11 Nĩ ũndũ ũcio akĩũria Jesii atĩrĩ, “Ariũ aku othe marĩ haha?” Jesii agĩcookia atĩrĩ, “Nĩ harĩ ũrĩa mũnini wao; no arĩ rũũru akĩrĩithia ngʼondu.” Samũeli akĩmwĩra atĩrĩ, “Mũtũmanĩre; tũtingĩikara thĩ atookĩte.”
൧൧“നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നോ?” എന്ന് ശമൂവേൽ ചോദിച്ചു. അതിന് അവൻ: “ഇനിയും ഏറ്റവും ഇളയ പുത്രൻ ഉണ്ട്; അവൻ ആടുകളെ മേയ്ക്കയാകുന്നു” എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: അവനെ ആളയച്ച് വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു.
12 Nĩ ũndũ ũcio agĩtũmana, nake akĩrehwo. Aarĩ mũtune, akaagĩra gĩthiithi na agathakara mũno akĩoneka. Jehova agĩcooka akiuga atĩrĩ, “Ũkĩra ũmũitĩrĩrie maguta; ũyũ nĩwe.”
൧൨ഉടനെ അവർ അവനെ ആളയച്ച് വരുത്തി; “എന്നാൽ അവൻ പവിഴനിറമുള്ളവനും, സുന്ദരമായകണ്ണുകൾ ഉള്ളവനും, കോമളരൂപം ഉള്ളവനും ആയിരുന്നു. അപ്പോൾ യഹോവ അരുളിച്ചെയ്തു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തെരഞ്ഞെടുത്തവൻ ഇവൻ തന്നെ ആകുന്നു” എന്നു കല്പിച്ചു.
13 Nĩ ũndũ ũcio Samũeli akĩoya rũhĩa rwa maguta akĩmũitĩrĩria maguta ariũ a nyina makĩonaga; kuuma mũthenya ũcio Roho wa Jehova agĩũka igũrũ rĩa Daudi na hinya. Nake Samũeli agĩcooka agĩthiĩ Rama.
൧൩അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി.
14 Na rĩrĩ, Roho wa Jehova nĩeherete kũrĩ Saũlũ, na roho mũũru uumĩte kũrĩ Jehova nĩwamũnyariiraga.
൧൪എന്നാൽ യഹോവയുടെ ആത്മാവ് ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.
15 Nacio ndungata cia Saũlũ ikĩmwĩra atĩrĩ, “Atĩrĩrĩ, nĩ roho mũũru uumĩte kũrĩ Ngai ũrakũnyariira.
൧൫അപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ”.
16 Reke mwathi witũ aathe ndungata ciake iria irĩ haha icarie mũndũ ũrĩa ũngĩkũhũũrĩra kĩnanda kĩa mũgeeto. Nĩarĩhũũraga kĩnanda rĩrĩa roho mũũru uumĩte kũrĩ Ngai wagũkora, nawe nĩũrĩiguaga wega.”
൧൬“അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് വായിക്കുകയും തിരുമേനിക്ക് ഭേദം വരികയും ചെയ്യും” എന്നു പറഞ്ഞു.
17 Nĩ ũndũ ũcio Saũlũ akĩĩra ndungata ciake atĩrĩ, “Cariai mũndũ ũũĩ kũhũũra kĩnanda wega na mũmũrehe harĩ niĩ.”
൧൭ശൌല്‍ തന്റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
18 Ndungata ĩmwe yake ĩgĩcookia atĩrĩ, “Nĩnyonete mũriũ ũmwe wa Jesii kuuma Bethilehemu ũũĩ kũhũũra kĩnanda kĩa mũgeeto. Nĩ mũndũ mũũmĩrĩru na nĩ njamba ya ita. Nĩoĩ kwaria wega na nĩ mũndũ kĩĩrorerwa. Nake Jehova arĩ hamwe nake.”
൧൮ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
19 Nĩ ũndũ ũcio Saũlũ agĩtũma andũ kũrĩ Jesii, akĩmwĩra atĩrĩ, “Ndũmĩra mũrũguo Daudi, ũrĩa ũrarĩithia ngʼondu.”
൧൯അതുകൊണ്ട് ശൌല്‍ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു.
20 Nĩ ũndũ ũcio Jesii akĩoya ndigiri ikuuĩte mĩgate, na mondo ya ndibei, na koori, agĩcinengera mũrũwe Daudi atwarĩre Saũlũ.
൨൦യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദിന്റെ കൈവശം ശൌലിന് കൊടുത്തയച്ചു.
21 Daudi agĩthiĩ kũrĩ Saũlũ, akĩingĩra ũtungata-inĩ wake. Saũlũ akĩmwenda mũno, nake Daudi agĩtuĩka ũmwe wa kũmũkuagĩra indo cia mbaara.
൨൧ദാവീദ് ശൌലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; ശൌലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു.
22 Ningĩ Saũlũ agĩtũma ũhoro kũrĩ Jesii, akĩmwĩra atĩrĩ, “Ĩtĩkĩria Daudi aikare ũtungata-inĩ wakwa nĩgũkorwo nĩngenetio nĩwe.”
൨൨അതുകൊണ്ട് ശൌല്‍ യിശ്ശായിയുടെ അടുക്കൽ ആളയച്ച്: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
23 Hĩndĩ ĩrĩa yothe roho ũcio mũũru uumĩte kũrĩ Ngai wakoraga Saũlũ, Daudi nĩoyaga kĩnanda gĩake kĩa mũgeeto na agakĩhũũra. Nake Saũlũ akahoorera; akaigua wega, naguo roho ũcio mũũru ũkamweherera.
൨൩ദൈവത്തിന്റെ അടുക്കൽനിന്ന് ദുരാത്മാവ് ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൌലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.