< 1 Athamaki 14 >

1 Ihinda-inĩ rĩu, Abija mũrũ wa Jeroboamu akĩrwara,
ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.
2 nake Jeroboamu akĩĩra mũtumia wake atĩrĩ, “Wĩgarũre nĩgeetha ndũkae kũmenyeka atĩ nĩwe mũtumia wa Jeroboamu. Ũcooke ũthiĩ Shilo. Ahija ũrĩa mũnabii nĩkuo arĩ, ũrĩa wanjĩĩrire atĩ niĩ nĩngatuĩka mũthamaki wa andũ aya a Isiraeli.
യൊരോബെയാം തന്റെ ഭാൎയ്യയോടു: നീ യൊരോബെയാമിന്റെ ഭാൎയ്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാൻ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.
3 Kuua mĩgate ikũmi, na tũmĩgate tũngĩ tũnini na kĩhembe kĩa ũũkĩ, ũthiĩ kũrĩ we. Nĩegũkwĩra ũrĩa ũhoro wa kamwana gaka ũgaikara.”
നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാൎയ്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
4 Nĩ ũndũ ũcio mũtumia wa Jeroboamu agĩĩka ũguo eerirwo na agĩthiĩ mũciĩ kwa Ahija kũu Shilo. Na rĩrĩ, Ahija ndoonaga; nĩorĩte maitho nĩ gũkũra.
യൊരോബെയാമിന്റെ ഭാൎയ്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന്നു വാൎദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാൻ വഹിയാതെയിരുന്നു.
5 Nowe Jehova nĩeerĩte Ahija atĩrĩ, “Mũtumia wa Jeroboamu nĩarooka gũkũũria ũhoro wa mũriũ nĩ ũndũ nĩ mũrũaru, nawe ũmũcookerie ũna na ũna. Aakinya-rĩ, egwĩtua taarĩ mũndũ ũngĩ.”
എന്നാൽ യഹോവ അഹീയാവോടു: യൊരോബെയാമിന്റെ ഭാൎയ്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തു വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.
6 Nĩ ũndũ ũcio rĩrĩa Ahija aaiguire mũkinyo wa magũrũ make arĩ mũrango-inĩ, akĩmwĩra atĩrĩ, “Toonya, mũtumia wa Jeroboamu. Ũretua tiwe nĩkĩ? Nĩndũmĩtwo kũrĩ we na ũhoro ũtarĩ mwega.
അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നൽ: യൊരോബെയാമിന്റെ ഭാൎയ്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവൎത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ടു.
7 Thiĩ, kũrĩ Jeroboamu ũmwĩre atĩ Jehova, Ngai wa Isiraeli ekuuga atĩrĩ: ‘Niĩ ndakũnenehirie kuuma gatagatĩ ka andũ, ngĩgũtua mũtongoria wa andũ akwa a Isiraeli.
നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയൎത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.
8 Ndaatunyanire ũthamaki kuuma kũrĩ nyũmba ya Daudi, ngĩkũnengera, no wee ndũkoretwo ũhaana ta ndungata yakwa Daudi, ũrĩa watũire arũmĩtie maathani makwa, na akanũmĩrĩra na ngoro yake yothe, agekaga o ũrĩa wiki wagĩrĩire maitho-inĩ makwa.
രാജത്വം ദാവീദ് ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂൎണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
9 Wee nĩwĩkĩte maũndũ maingĩ mooru, gũkĩra andũ arĩa othe makoretwo marĩ mbere yaku. Nĩwĩthondekeire ngai ingĩ, o na mĩhianano ya kũhooywo ĩthondeketwo na kĩgera. Nĩũtũmĩte ndakare na ũkaahutatĩra.
നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.
10 “‘Nĩ ũndũ wa ũguo-rĩ, nĩngũrehere nyũmba ya Jeroboamu mwanangĩko. Nĩngwehereria Jeroboamu mwana o wothe wa kahĩĩ thĩinĩ wa Isiraeli, arĩ ngombo kana atarĩ ngombo. Nĩngacina nyũmba ya Jeroboamu o ta ũrĩa mũndũ acinaga mai nginya magathira.
അതു കൊണ്ടു ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനൎത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
11 Ngui nĩikaarĩa andũ a Jeroboamu arĩa magaakuĩra itũũra-inĩ inene, nacio nyoni cia rĩera-inĩ irĩe arĩa magaakuĩra mĩgũnda-inĩ. Jehova nĩguo oigĩte!’
യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
12 “No wee-rĩ, cooka mũciĩ. O wakinya itũũra-inĩ inene-rĩ, noguo mwana ũcio arĩkua.
ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും.
13 Isiraeli othe nĩmakamũcakaĩra na mamũthike. Ũcio nowe wiki wa Jeroboamu ũgaathikwo, tondũ nowe wiki thĩinĩ wa nyũmba ya Jeroboamu, Jehova, Ngai wa Isiraeli, onete ũndũ mwega thĩinĩ wake.
യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ചു അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാൎയ്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
14 “Jehova we mwene nĩakarũgamia mũthamaki ũngĩ wa gũthamakĩra Isiraeli ũrĩa ũkaaniina nyũmba ya Jeroboamu. Ũmũthĩ nĩguo mũthenya! Atĩ atĩa? Ĩĩ, amĩniine o ro rĩu.
യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾ തന്നേ എന്തു?
15 Nake Jehova nĩakahũũra Isiraeli, nginya mahaane ta ithanjĩ rĩrainaina rĩrĩ maaĩ-inĩ. Nĩakamunya andũ a Isiraeli kuuma bũrũri ũyũ mwega ũrĩa aaheire maithe mao, na amahurunje mũrĩmo ũrĩa ũngĩ wa Rũũĩ rwa Farati, tondũ nĩmarakaririe Jehova nĩ ũndũ wa gwĩthondekera itugĩ cia Ashera.
യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ടു ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാൎക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.
16 Nĩagatiganĩria andũ a Isiraeli nĩ ũndũ wa mehia marĩa Jeroboamu ekĩte, na ningĩ agatũma Isiraeli meehie.”
പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17 Nake mũtumia wa Jeroboamu agĩũkĩra, agĩthiĩ Tiriza. Rĩrĩa aakinyire mũromo-inĩ wa nyũmba, kahĩĩ kau gagĩkua.
എന്നാറെ യൊരോബെയാമിന്റെ ഭാൎയ്യ എഴുന്നേറ്റു പുറപ്പെട്ടു തിൎസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു.
18 Nao magĩgathika, na andũ a Isiraeli othe magĩgacakaĩra, o ta ũrĩa Jehova oigĩte na kanua ka ndungata yake Ahija, ũrĩa mũnabii.
യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
19 Maũndũ marĩa mangĩ makoniĩ wathani wa Jeroboamu, mbaara ciake, na ũrĩa aathanire, nĩmandĩke ibuku-inĩ rĩa athamaki a Isiraeli.
യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20 Aathamakire mĩaka mĩrongo ĩĩrĩ na ĩĩrĩ, agĩcooka akĩhurũka hamwe na maithe make. Nake mũriũ Nadabu agĩtuĩka mũthamaki ithenya rĩake.
യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.
21 Rehoboamu mũrũ wa Solomoni nĩwe warĩ mũthamaki wa Juda. Aarĩ na ũkũrũ wa mĩaka mĩrongo ĩna na ũmwe rĩrĩa aatuĩkire mũthamaki, na agĩthamaka arĩ Jerusalemu mĩaka ikũmi na mũgwanja, itũũra-inĩ inene rĩrĩa Jehova aathuurĩte kuuma mĩhĩrĩga-inĩ yothe ya Isiraeli, nĩgeetha Rĩĩtwa rĩake rĩtũũre kuo. Nyina eetagwo Naama, na aarĩ Mũamoni.
ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ.
22 Nao andũ a Juda nĩmekire maũndũ ma waganu maitho-inĩ ma Jehova. Nĩ ũndũ wa mehia marĩa meekire, nĩmarahũrire marakara make, akĩigua ũiru nĩ ũndũ nĩmehĩtie, gũkĩra ũrĩa maithe mao meehĩtie.
യെഹൂദാ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ടു അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു.
23 Ningĩ magĩĩthondekera kũndũ kũrĩa gũtũũgĩru, na mahiga maamũre, na itugĩ cia Ashera, o harĩa hothe haarĩ karĩma karaihu, na rungu rwa mũtĩ o wothe waramĩtie honge.
എങ്ങനെയെന്നാൽ അവർ ഉയൎന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻകീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
24 O na nĩ kwarĩ maraya ma arũme mahooero-inĩ kũu bũrũri-inĩ; andũ acio magĩĩka maũndũ mothe marĩa maarĩ magigi ma ndũrĩrĩ iria Jehova aaingatĩte mbere ya andũ a Isiraeli matanoka kuo.
പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതളും അവർ അനുകരിച്ചു.
25 Mwaka-inĩ wa ĩtano wa Mũthamaki Rehoboamu-rĩ, Shishaka mũthamaki wa Misiri agĩtharĩkĩra Jerusalemu.
എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്നു,
26 Nake agĩkuua igĩĩna cia hekarũ ya Jehova na igĩĩna cia nyũmba ya ũthamaki. Aakuuire indo ciothe o hamwe na ngo ciothe cia thahabu iria Solomoni aathondekithĩtie.
യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവൎന്നു; അവൻ ആസകലം കവൎന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി.
27 Nĩ ũndũ ũcio Mũthamaki Rehoboamu agĩthondeka ngo ingĩ cia gĩcango handũ ha icio cia mbere, agĩcinengera anene a arangĩri arĩa maikaraga itoonyero-inĩ rĩa nyũmba ya ũthamaki.
ഇവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
28 Rĩrĩa rĩothe mũthamaki aathiiaga hekarũ-inĩ ya Jehova, arangĩri acio maathiiaga nake makuuĩte ngo icio, na thuutha ũcio magacicookia nyũmba-inĩ ya arangĩri.
രാജാവു യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
29 Ha ũhoro wa maũndũ marĩa mangĩ mothe makoniĩ wathani wa Rehoboamu na ũrĩa wothe eekire-rĩ, githĩ matiandĩkĩtwo ibuku-inĩ rĩa maũndũ ma athamaki a Juda?
രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?
30 Hĩndĩ ciothe nĩ gwakoragwo na mbaara gatagatĩ ka Rehoboamu na Jeroboamu.
രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപൎയ്യന്തം യുദ്ധം ഉണ്ടായിരുന്നു.
31 Nake Rehoboamu akĩhurũka hamwe na maithe make, agĩthikwo hamwe nao thĩinĩ wa itũũra inene rĩa Daudi. Nyina eetagwo Naama, na aarĩ Mũamoni. Nake mũriũ Abija agĩtuĩka mũthamaki ithenya rĩake.
രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.

< 1 Athamaki 14 >