< 1 Maũndũ 17 >

1 Thuutha wa Daudi gũikara nyũmba yake ya ũthamaki kwa ihinda, akĩĩra mũnabii Nathani atĩrĩ, “Niĩ njikaraga nyũmba ya ũthamaki yakĩtwo na mĩtarakwa, o rĩrĩa ithandũkũ rĩa kĩrĩkanĩro kĩa Jehova rĩigĩtwo hema-inĩ.”
ദാവീദ് തന്റെ അരമനയിൽ താമസിക്കുന്ന സമയത്ത് ഒരു നാൾ നാഥാൻപ്രവാചകനോട് “ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ താമസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു” എന്നു പറഞ്ഞു.
2 Nathani agĩcookeria Daudi atĩrĩ, “Ũndũ ũrĩa ũreciiria gwĩka-rĩ, wĩke, nĩgũkorwo Ngai arĩ hamwe nawe.”
നാഥാൻ ദാവീദിനോട്: “നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
3 Ũtukũ ũcio kiugo kĩa Ngai gĩgĩkinyĩra Nathani, akĩĩrwo atĩrĩ:
എന്നാൽ അന്ന് രാത്രി നാഥാന് ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തന്നാൽ:
4 “Thiĩ ũkeere ndungata yakwa Daudi atĩrĩ, ‘Jehova ekuuga ũũ: Wee tiwe wa kũnjakĩra nyũmba ya gũtũũra.
“നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്ക് വസിപ്പാനുള്ള ആലയം പണിയേണ്ടത് നീയല്ല.
5 Niĩ ndirĩ ndatũũra nyũmba kuuma mũthenya ũrĩa ndaarutire andũ a Isiraeli kuuma bũrũri wa Misiri nginya ũmũthĩ. Ndũũraga hema-inĩ, thaamaga kuuma handũ hamwe ngathiĩ harĩa hangĩ, ngoima gĩikaro kĩmwe ngathiĩ kĩrĩa kĩngĩ.
ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ ഒരു കൂടാരത്തിൽനിന്ന് മറ്റൊരു കൂടരത്തിലേക്കും, ഒരു സമാഗമനകൂടാരത്തിൽ നിന്ന് മറ്റൊന്നിലേക്കും സഞ്ചരിച്ചു.
6 Kũrĩa guothe ndaanathiĩ na andũ a Isiraeli othe-rĩ, ndĩ ndooria mũtongoria o na ũmwe wa arĩa ndaathire marĩithagie andũ akwa atĩrĩ, “Mwagĩte kũnjakĩra nyũmba ya mĩtarakwa nĩkĩ?”’
യിസ്രായേലിനോടുകൂടെ യാത്രചെയ്ത സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്ക് ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത് എന്ന് ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ?
7 “Na rĩrĩ, ĩra ndungata yakwa Daudi atĩrĩ, ‘Jehova Mwene-Hinya-Wothe ekuuga ũũ: Ndaakũrutire rũũru-inĩ, ngĩgũtigithia kũrũmĩrĩra mahiũ nĩguo ũtuĩke mwathi wa andũ akwa a Isiraeli.
അതുകൊണ്ട് നീ എന്റെ ഭൃത്യനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്ത് നിന്ന്, ആടുകളെ നോക്കുമ്പോൾത്തന്നെ എടുത്തു.
8 Nĩngoretwo nawe kũrĩa guothe wanathiĩ, na ngakwehereria thũ ciaku ciothe ikehera mbere yaku. Rĩu nĩngũtũma rĩĩtwa rĩaku rĩtuĩke inene o ta marĩĩtwa ma andũ arĩa anene mũno a thĩ.
നീ യാത്രചെയ്ത എല്ലാ സ്ഥലത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് നീക്കികളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്ക് ഉണ്ടാക്കും.
9 Na nĩngaahe andũ akwa a Isiraeli handũ na ndĩmahaande wega nĩgeetha magĩe na mũciĩ wao kĩũmbe, na matigacooka gũthĩĩnĩka. Andũ aaganu matigacooka kũmahinyĩrĩria rĩngĩ, ta ũrĩa meekaga kĩambĩrĩria-inĩ
ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ ആ സ്ഥലത്തു താമസിച്ച് അവിടെനിന്ന് ഇളകാതെ അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന് ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ നശിപ്പിക്കുകയില്ല.
10 na matũire meekaga kuuma rĩrĩa ndathuurire atongoria a gũtongoragia andũ akwa a Isiraeli. O na nĩngatooria thũ cianyu ciothe. “‘Na ningĩ ngũkwĩra atĩ Jehova we mwene nĩwe ũgũgwakĩra nyũmba:
൧൦ഞാൻ നിന്റെ സകലശത്രുക്കളെയും കീഴടക്കും; യഹോവ നിനക്ക് ഒരു ഭവനം പണിയുമെന്നും ഞാൻ നിന്നോട് അറിയിക്കുന്നു.
11 Hĩndĩ ĩrĩa matukũ maku magaathira nawe ũthiĩ ũgatũũranie na maithe manyu, nĩngarũgamia mũndũ wa rũciaro rwaku athamake ithenya rĩaku, agaakorwo arĩ ũmwe wa ariũ aku, na nĩngahaanda ũthamaki wake.
൧൧നിന്റെ ജീവിതകാലം തികയുമ്പോൾ, നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകും. അപ്പോൾ ഞാൻ നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.
12 Ũcio nĩwe ũkaanjakĩra nyũmba, na nĩngahaanda gĩtĩ gĩake kĩa ũnene nginya tene.
൧൨അവൻ എനിക്ക് ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
13 Nĩngatuĩka ithe, nake nĩagatuĩka mũrũ wakwa. Ndikeheria wendo wakwa harĩ we, ta ũrĩa ndehereirie ũrĩa warĩ mbere yaku.
൧൩ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; നിന്റെ മുൻഗാമിയോട് ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അത് എടുത്തു കളകയില്ല.
14 Nĩngamũtua mwathi wa nyũmba yakwa na ũthamaki wakwa nginya tene; gĩtĩ gĩake kĩa ũnene gĩkehaanda nginya tene.’”
൧൪ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും”.
15 Nathani akĩmenyithia Daudi ũhoro wa ũguũrio ũcio wothe.
൧൫ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.
16 Nake Mũthamaki Daudi agĩtoonya, agĩikara thĩ mbere ya Jehova, akiuga atĩrĩ: “Niĩ ndĩkĩrĩ ũ, Wee Jehova Ngai, nayo nyũmba yakwa-rĩ, ĩkĩrĩ kĩ, atĩ nĩkĩo ũnginyĩtie nginya haha?
൧൬അപ്പോൾ ദാവീദ്‌ രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്ന് ഇപ്രകാരം പറഞ്ഞു “യഹോവയായ ദൈവമേ, അവിടുന്ന് എന്നെ ഇത്രത്തോളം അനുഗ്രഹിക്കുവാൻ ഞാൻ ആർ? എന്റെ ഭവനത്തിന് എന്ത് മേന്മ?
17 Na ta ũndũ ũcio ũrĩ o mũnini maitho-inĩ maku, Wee Ngai-rĩ, nĩwarĩtie ũhoro wa matukũ marĩa magooka makoniĩ nyũmba ya ndungata yaku. Na rĩu Wee Jehova Ngai, ũnyonete ta ndĩ mũndũ ũmwe wa arĩa atũũgĩrie mũno.
൧൭അവിടുത്തെ ദൃഷ്ടിയിൽ ഇത് നിസ്സാരം എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഭവനത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്കയും, ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.
18 “Nĩ atĩa ũngĩ Daudi angĩkwĩra nĩ ũndũ wa gũtĩĩa ndungata yaku? Nĩgũkorwo nĩũũĩ ndungata yaku, Wee Jehova.
൧൮അടിയന് നൽകിയ ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്ത് പറയാനാണ്? അവിടുന്ന് അടിയനെ അറിയുന്നുവല്ലോ.
19 Nĩ ũndũ wa ndungata yaku na kũringana na wendo waku-rĩ, nĩwĩkĩte ũndũ ũyũ mũnene na ũgatũma ciĩranĩro ici nene imenyeke.
൧൯യഹോവേ, അടിയൻ നിമിത്തവും അങ്ങയുടെ പ്രസാദപ്രകാരവും അങ്ങ് ഈ വൻകാര്യങ്ങളെല്ലാം പ്രവർത്തിച്ചു. അവിടുന്ന് അവ എല്ലാം അറിയിച്ചുതന്നിരിക്കുന്നു.
20 “Gũtirĩ ũngĩ ũhaana tawe, Wee Jehova, na gũtirĩ Ngai ũngĩ tiga Wee, o ta ũrĩa tũiguĩte na matũ maitũ.
൨൦ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; അങ്ങ് അല്ലാതെ ഒരു ദൈവവുമില്ല.
21 Na nũũ ũhaana ta andũ aku a Isiraeli, rũrĩrĩ rũmwe gũkũ thĩ rũrĩa Ngai waruo aakũũrire rũtuĩke andũ ake, nĩgeetha wĩgĩĩre igweta, na wĩke maũndũ manene na ma magegania ma gwĩtigĩrwo, nĩ ũndũ wa kũingata ndũrĩrĩ ciehere mbere ya andũ aku arĩa wakũũrire kuuma bũrũri wa Misiri?
൨൧മിസ്രയീമിൽനിന്ന് അവിടുന്ന് വീണ്ടെടുത്ത സ്വന്ത ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ മറ്റൊരു ജാതിയില്ല, വലിയതും ഭയങ്കരവുമായ കാര്യങ്ങൾ ചെയ്ത് അവിടുത്തെ ജനത്തിന്റെ മുമ്പിൽനിന്ന് ജാതികളെ നീക്കിക്കളഞ്ഞു. അങ്ങനെ ഒരു നാമം സമ്പാദിച്ചു
22 Watũmire andũ aku a Isiraeli matuĩke andũ aku mwene nginya tene, nawe, Wee Jehova, nĩũtuĩkĩte Ngai wao.
൨൨അങ്ങയുടെ ജനമായ യിസ്രായേലിനെ അവിടുന്ന് എന്നേക്കും സ്വന്തജനമാക്കുകയും അവർക്ക് ദൈവമായ്തീരുകയും ചെയ്തു.
23 “Na rĩrĩ, Jehova, tũma kĩĩranĩro kĩrĩa weranĩire gĩkoniĩ ndungata yaku na nyũmba yake kĩrũme nginya tene. Na wĩke o ta ũguo wĩranĩire,
൨൩ആകയാൽ യഹോവേ, ഇപ്പോൾ അവിടുന്ന് അടിയനെയും അടിയന്റെ ഭവനത്തെയുംകുറിച്ച് അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അവിടുന്ന് അരുളിച്ചെയ്തതുപോലെ പ്രവർത്തിക്കേണമേ,
24 nĩgeetha kĩĩranĩro kĩu kĩĩhaande, narĩo rĩĩtwa rĩaku rĩnenehe nginya tene. Ningĩ andũ nĩmakoiga atĩrĩ, ‘Jehova Mwene-Hinya-Wothe, Ngai wa Isiraeli, nĩwe Ngai wa andũ a Isiraeli!’ Na nyũmba ya ndungata yaku Daudi nĩĩkehaanda mbere yaku.”
൨൪“സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന് ദൈവം തന്നെ’ എന്നിങ്ങനെ അവിടുത്തെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടട്ടെ. അങ്ങയുടെ ദാസനായ ദാവീദിന്റെ ഭവനം തിരുമുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.
25 “Wee Ngai wakwa, nĩũguũrĩirie ndungata yaku atĩ nĩũkamĩakĩra nyũmba. Nĩ ũndũ ũcio ndungata yaku nĩĩgĩĩte na ũmĩrĩru wa gũkũhooya.
൨൫എന്റെ ദൈവമേ, അടിയന് അവിടുന്ന് ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ട് അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ധൈര്യംപ്രാപിച്ചു.
26 Wee Jehova, nĩwe Ngai! Nĩwĩrĩire ndungata yaku maũndũ maya mega.
൨൬ആകയാൽ യഹോവേ, അവിടുന്ന് തന്നെ ദൈവം; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു.
27 Rĩu nĩwonete kwagĩrĩire ũrathime nyũmba ya ndungata yaku, nĩgeetha ĩtũũre nginya tene maitho-inĩ maku; nĩgũkorwo, Wee Jehova nĩũmĩrathimĩte, na ĩgũtũũra ĩrĩ ndaathime nginya tene.”
൨൭അതുകൊണ്ട് അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ അനുഗ്രഹിപ്പാൻ അങ്ങയ്ക്ക് പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.

< 1 Maũndũ 17 >