< ⲒⲀⲔⲰⲂⲞⲤ 1 >

1 ⲁ̅ ⲓⲁⲕⲱⲃⲟⲥ ⲡϩⲙ̅ϩⲁⲗ ⲙ̅ⲡⲛⲟⲩⲧⲉ ⲁⲩⲱ ⲡϫⲟⲉⲓⲥ ⲓⲥ̅ ⲡⲉⲭⲥ̅ ⲉϥⲥϩⲁⲓ ⲛ̅ⲧⲙⲛ̅ⲧⲥⲛⲟⲟⲩⲥ ⲙ̅ⲫⲩⲗⲏ ⲉⲧϩⲛ̅ⲧⲇⲓⲁⲥⲡⲟⲣⲁ. ⲭⲁⲓⲣⲉⲧⲉ.
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
2 ⲃ̅ ⲟⲡϥ̅ ⲉⲩⲛⲟϭ ⲛ̅ⲣⲁϣⲉ. ⲛⲁⲥⲛⲏⲩ. ⲉⲧⲉⲧⲛ̅ϣⲁⲛⲉⲓ ⲉϩⲣⲁⲓ ⲉϩⲉⲛⲡⲉⲓⲣⲁⲥⲙⲟⲥ ⲉⲩϣⲟⲃⲉ.
എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
3 ⲅ̅ ⲉⲧⲉⲧⲛ̅ⲥⲟⲟⲩⲛ̅ ϫⲉ ⲧⲇⲟⲕⲓⲙⲏ ⲛ̅ⲧⲉⲧⲛ̅ⲡⲓⲥⲧⲓⲥ ⲉⲥⲣ̅ϩⲱⲃ ⲉⲩϩⲩⲡⲟⲙⲟⲛⲏ.
നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
4 ⲇ̅ ⲑⲩⲡⲟⲙⲟⲛⲏ ⲇⲉ ⲙⲁⲣⲉⲥϣⲱⲡⲉ ⲉⲩⲛ̅ⲧⲁⲥ ⲙ̅ⲙⲁⲩ ⲛ̅ⲟⲩϩⲱⲃ ⲛ̅ⲧⲉⲗⲉⲓⲟⲛ. ϫⲉⲕⲁⲥ ⲉⲧⲉⲧⲛⲉϣⲱⲡⲉ ⲛ̅ⲧⲉⲗⲉⲓⲟⲥ ⲁⲩⲱ ⲉⲧⲉⲧⲛ̅ϫⲏⲕ ⲉⲃⲟⲗ ⲛ̅ⲧⲉⲧⲛ̅ϣⲁⲁⲧ ⲁⲛ ⲛ̅ⲗⲁⲁⲩ.
എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
5 ⲉ̅ ⲉϣϫⲉⲟⲩⲛ̅ⲟⲩⲁ ⲇⲉ ⲙ̅ⲙⲱⲧⲛ̅ ϣⲁⲁⲧ ⲛ̅ⲟⲩⲥⲟⲫⲓⲁ. ⲙⲁⲣⲉϥⲁⲓⲧⲉⲓ ⲉⲃⲟⲗ ϩⲓⲧⲙ̅ⲡⲛⲟⲩⲧⲉ. ⲉⲧϯ ⲛ̅ⲟⲩⲟⲛ ⲛⲓⲙ ϩⲁⲡⲗⲱⲥ. ⲉⲛϥⲛⲟϭⲛⲉϭ ⲁⲛ. ⲁⲩⲱ ϥⲛⲁϯ ⲛⲁϥ.
നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.
6 ⲋ̅ ⲙⲁⲣⲉϥⲁⲓⲧⲉⲓ ⲇⲉ ϩⲛ̅ⲟⲩⲡⲓⲥⲧⲓⲥ ⲉⲛϥⲇⲓⲁⲕⲣⲓⲛⲉ ⲛ̅ⲗⲁⲁⲩ ⲁⲛ. ⲡⲉⲧⲇⲓⲁⲕⲣⲓⲛⲉ ⲅⲁⲣ ⲉϥⲟ ⲛ̅ⲑⲉ ⲛ̅ⲟⲩϩⲟⲉⲓⲙ ⲛ̅ⲧⲉⲑⲁⲗⲁⲥⲥⲁ. ⲉⲣⲉⲡⲧⲏⲩ ⲣⲱϩⲧ̅ ⲙ̅ⲙⲟϥ ⲁⲩⲱ ⲉϥϣⲱⲱϭⲉ ⲙ̅ⲙⲟϥ.
എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.
7 ⲍ̅ ⲙ̅ⲡⲣ̅ⲧⲣⲉϥⲙⲉⲉⲩⲉ ⲅⲁⲣ ⲛ̅ϭⲓⲡⲣⲱⲙⲉ ⲉⲧⲙ̅ⲙⲁⲩ ϫⲉ ϥⲛⲁϫⲓⲗⲁⲁⲩ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ̅ ⲙ̅ⲡϫⲟⲉⲓⲥ.
ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
8 ⲏ̅ ⲡⲣⲱⲙⲉ ⲛ̅ϩⲏⲧ ⲥⲛⲁⲩ ϥϣⲧⲣ̅ⲧⲱⲣ ϩⲣⲁⲓ ϩⲛ̅ⲛⲉϥϩⲓⲟⲟⲩⲉ ⲧⲏⲣⲟⲩ.
ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
9 ⲑ̅ ⲙⲁⲣⲉϥϣⲟⲩϣⲟⲩ ⲇⲉ ⲙ̅ⲙⲟϥ ⲛ̅ϭⲓⲡⲥⲟⲛ ⲉⲧⲑⲃ̅ⲃⲓⲏⲩ ϩⲣⲁⲓ ϩⲙ̅ⲡⲉϥϫⲓⲥⲉ.
എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും
10 ⲓ̅ ⲁⲩⲱ ⲡⲣⲙ̅ⲙⲁⲟ ϩⲣⲁⲓ ϩⲙ̅ⲡⲉϥⲑⲃ̅ⲃⲓⲟ. ϫⲉ ϥⲛⲁⲟⲩⲉⲓⲛⲉ ⲛ̅ⲑⲉ ⲛ̅ⲟⲩϩⲣⲏⲣⲉ ⲛ̅ⲭⲟⲣⲧⲟⲥ.
ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
11 ⲓ̅ⲁ̅ ⲁϥϣⲁ ⲅⲁⲣ ⲛ̅ϭⲓⲡⲣⲏ ⲙⲛ̅ⲡⲕⲁⲩⲙⲁ. ⲁϥⲧⲣⲉⲡⲉⲭⲟⲣⲧⲟⲥ ϣⲟⲟⲩⲉ. ⲁⲩⲱ ⲧⲉϥϩⲣⲏⲣⲉ ⲁϥⲥⲣⲟϥⲣϥ̅. ⲡⲥⲁ ⲙ̅ⲡⲉϥϩⲟ ⲁϥⲧⲁⲕⲟ. ⲧⲁⲓ ϩⲱⲱϥ ⲧⲉ ⲑⲉ ⲙ̅ⲡⲣⲙ̅ⲙⲁⲟ ⲉϥⲛⲁϩⲱϭⲃ̅ ϩⲛ̅ⲛⲉϥϩⲓⲟⲟⲩⲉ.
സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
12 ⲓ̅ⲃ̅ ⲛⲁⲓⲁⲧϥ̅ ⲙ̅ⲡⲣⲱⲙⲉ ⲉⲧⲛⲁϥⲓ ϩⲁⲟⲩⲡⲉⲓⲣⲁⲥⲙⲟⲥ. ϫⲉ ⲁϥϣⲱⲡⲉ ⲛ̅ⲥⲱⲧⲡ̅. ϥⲛⲁϫⲓ ⲙ̅ⲡⲉⲕⲗⲟⲙ ⲙ̅ⲡⲱⲛϩ. ⲡⲁⲓ ⲛ̅ⲧⲁϥⲉⲣⲏⲧ ⲙ̅ⲙⲟϥ ⲛ̅ⲛⲉⲧⲙⲉ ⲙ̅ⲙⲟϥ.
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
13 ⲓ̅ⲅ̅ ⲙ̅ⲡⲣ̅ⲧⲣⲉⲗⲁⲁⲩ ϫⲟⲟⲥ ⲉⲩⲡⲉⲓⲣⲁⲍⲉ ⲙ̅ⲙⲟϥ. ϫⲉ ⲉⲩⲡⲉⲓⲣⲁⲍⲉ ⲙ̅ⲙⲟⲓ ⲉⲃⲟⲗ ϩⲓⲧⲙ̅ⲡⲛⲟⲩⲧⲉ. ⲡⲛⲟⲩⲧⲉ ⲅⲁⲣ ⲙⲉϥⲡⲉⲓⲣⲁⲍⲉ ⲛ̅ⲗⲁⲁⲩ ⲉⲡⲡⲉⲑⲟⲟⲩ. ⲙⲉϥⲡⲉⲓⲣⲁⲍⲉ ⲛ̅ⲧⲟϥ ⲛ̅ⲗⲁⲁⲩ.
പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
14 ⲓ̅ⲇ̅ ⲡⲟⲩⲁ ⲇⲉ ⲡⲟⲩⲁ ⲉⲩⲡⲉⲓⲣⲁⲍⲉ ⲙ̅ⲙⲟϥ ϩⲓⲧⲛ̅ⲛⲉϥⲉⲡⲓⲑⲩⲙⲓⲁ ⲙ̅ⲙⲓⲛ ⲙ̅ⲙⲟϥ. ⲉⲩⲥⲱⲕ ⲙ̅ⲙⲟϥ. ⲉⲩⲁⲡⲁⲧⲁ ⲙ̅ⲙⲟϥ.
ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
15 ⲓ̅ⲉ̅ ⲉⲓⲧⲁ ⲧⲉⲡⲓⲑⲩⲙⲓⲁ ⲉⲁⲥⲱ ϣⲁⲥϫⲡⲟ ⲙ̅ⲡⲛⲟⲃⲉ. ⲡⲛⲟⲃⲉ ⲇⲉ ⲉⲁϥϫⲱⲕ ⲉⲃⲟⲗ ϣⲁϥⲙⲓⲥⲉ ⲙ̅ⲡⲙⲟⲩ.
മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
16 ⲓ̅ⲋ̅ ⲙ̅ⲡⲣ̅ⲡⲗⲁⲛⲁ. ⲛⲁⲥⲛⲏⲩ ⲛⲁⲙⲉⲣⲁⲧⲉ.
എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
17 ⲓ̅ⲍ̅ ϯ ⲛⲓⲙ ⲉⲧⲛⲁⲛⲟⲩϥ ⲁⲩⲱ ⲇⲱⲣⲟⲛ ⲛⲓⲙ ⲉⲧϫⲏⲕ ⲉⲃⲟⲗ ⲟⲩⲉⲃⲟⲗ ϩⲛ̅ⲧⲡⲉ ⲡⲉ. ⲉϥⲛⲏⲩ ⲉⲡⲉⲥⲏⲧ ϩⲓⲧⲙ̅ⲡⲉⲓⲱⲧ ⲛ̅ⲛ̅ⲟⲩⲟⲉⲓⲛ. ⲡⲁⲓ ⲉⲧⲉⲙⲛ̅ⲗⲁⲁⲩ ⲛ̅ϩⲁⲓⲃⲉⲥ ⲏ ϣⲓⲃⲉ ⲏ ⲣⲓⲕⲉ ϩⲁϩⲧⲏϥ.
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
18 ⲓ̅ⲏ̅ ⲛ̅ⲧⲉⲣⲉϥⲟⲩⲱϣ ⲁϥϫⲡⲟ ⲙ̅ⲙⲟⲛ ϩⲙ̅ⲡϣⲁϫⲉ ⲛ̅ⲧⲙⲉ. ⲉⲧⲣⲉⲛϣⲱⲡⲉ ⲉⲩⲁⲡⲁⲣⲭⲏ ⲛ̅ⲛⲉϥⲥⲱⲛⲧ̅.
നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
19 ⲓ̅ⲑ̅ ⲧⲉⲧⲛ̅ⲥⲟⲟⲩⲛ̅ ⲇⲉ. ⲛⲁⲥⲛⲏⲩ ⲛⲁⲙⲉⲣⲁⲧⲉ. ⲙⲁⲣⲉϥϣⲱⲡⲉ ⲇⲉ ⲛ̅ϭⲓⲣⲱⲙⲉ ⲛⲓⲙ ⲉϥϭⲉⲡⲏ ⲉⲥⲱⲧⲙ̅ ⲉϥⲱⲥⲕ̅ ⲉϣⲁϫⲉ ⲉϥϩⲟⲣϣ̅ ⲉⲛⲟⲩϭⲥ̅.
പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
20 ⲕ̅ ⲧⲟⲣⲅⲏ ⲅⲁⲣ ⲙ̅ⲡⲣⲱⲙⲉ ⲙⲉⲥⲣ̅ϩⲱⲃ ⲉⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲙ̅ⲡⲛⲟⲩⲧⲉ.
മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
21 ⲕ̅ⲁ̅ ⲉⲧⲃⲉⲡⲁⲓ ⲉⲁⲧⲉⲧⲛ̅ⲕⲱ ⲛ̅ⲥⲱⲧⲛ̅ ⲛ̅ⲧⲱⲗⲙ̅ ⲛⲓⲙ ⲙⲛ̅ⲕⲁⲕⲓⲁ ⲛⲓⲙ ϩⲣⲁⲓ ϩⲛ̅ⲟⲩⲙⲛ̅ⲧⲣⲙ̅ⲣⲁϣ ϣⲱⲡ ⲉⲣⲱⲧⲛ̅ ⲙ̅ⲡϣⲁϫⲉ ⲛ̅ⲧⲙⲉ. ⲡⲉⲧⲉⲩⲛ̅ϭⲟⲙ ⲙ̅ⲙⲟϥ ⲉⲧⲟⲩϫⲟ ⲛ̅ⲛⲉⲧⲙ̅ⲯⲩⲭⲏ.
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
22 ⲕ̅ⲃ̅ ϣⲱⲡⲉ ⲇⲉ ⲛ̅ⲣⲉϥⲉⲓⲣⲉ ⲙ̅ⲡϣⲁϫⲉ ⲁⲩⲱ ⲛ̅ⲣⲉϥⲥⲱⲧⲙ̅ ⲙ̅ⲙⲁⲧⲉ ⲁⲛ. ⲉⲧⲉⲧⲛ̅ⲡⲗⲁⲛⲁ ⲙ̅ⲙⲱⲧⲛ̅.
എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
23 ⲕ̅ⲅ̅ ϫⲉ ⲉϣⲱⲡⲉ ⲉⲩⲛ̅ⲟⲩⲁ ⲉⲩⲣⲉϥⲥⲱⲧⲙ̅ ⲉⲡϣⲁϫⲉ ⲡⲉ. ⲉⲛⲟⲩⲣⲉϥⲉⲓⲣⲉ ⲙ̅ⲡϩⲱⲃ ⲁⲛ ⲡⲉ. ⲡⲁⲓ ⲉϥⲧⲛ̅ⲧⲱⲛ ⲉⲩⲣⲱⲙⲉ ⲉϥⲛⲁⲩ ⲉⲡϩⲟ ⲛ̅ⲧⲁⲩϫⲡⲟϥ ⲛ̅ϩⲏⲧϥ̅ ϩⲛ̅ⲟⲩⲉⲓⲁⲗ.
ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
24 ⲕ̅ⲇ̅ ⲁϥⲛⲁⲩ ⲅⲁⲣ ⲉⲣⲟϥ. ⲁϥⲃⲱⲕ ⲁⲩⲱ ⲛ̅ⲧⲉⲩⲛⲟⲩ ⲁϥⲣ̅ⲡⲱⲃϣ̅ ⲛ̅ⲑⲉ ⲉⲛⲉϥⲟ ⲙ̅ⲙⲟⲥ.
അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
25 ⲕ̅ⲉ̅ ⲡⲉⲛⲧⲁϥϭⲱϣⲧ̅ ⲇⲉ ⲛ̅ⲧⲟϥ ⲉⲡⲛⲟⲙⲟⲥ ⲉⲧϫⲏⲕ ⲉⲃⲟⲗ ⲛ̅ⲧⲙⲛ̅ⲧⲣⲙ̅ϩⲉ. ⲁϥϭⲱ ⲛ̅ϩⲏⲧϥ̅. ⲛ̅ⲧⲁϥⲥⲱⲧⲙ̅ ⲁⲛ. ⲁϥⲣ̅ⲡⲱⲃϣ̅. ⲁⲗⲗⲁ ⲛ̅ⲧⲁϥⲉⲓⲣⲉ ⲙ̅ⲡϩⲱⲃ. ⲡⲁⲓ ϥⲛⲁϣⲱⲡⲉ ⲉⲛⲁⲉⲓⲁⲧϥ̅ ϩⲣⲁⲓ ϩⲙ̅ⲡⲉϥϩⲱⲃ.
സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
26 ⲕ̅ⲋ̅ ⲡⲉⲧϫⲱ ⲙ̅ⲙⲟⲥ ⲉⲣⲟϥ. ϫⲉ ⲁⲛⲅ̅ⲟⲩⲣⲉϥϣⲙ̅ϣⲉ ⲉⲛϥⲭⲁⲗⲓⲛⲟⲩ ⲁⲛ ⲙ̅ⲡⲉϥⲗⲁⲥ. ⲁⲗⲗⲁ ⲉϥⲁⲡⲁⲧⲁ ⲙ̅ⲡⲉϥϩⲏⲧ. ⲡⲁⲓ ⲡⲉϥϣⲙ̅ϣⲉ ϣⲟⲩⲉⲓⲧ.
നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.
27 ⲕ̅ⲍ̅ ⲡϣⲙ̅ϣⲉ ⲇⲉ ⲉⲧⲟⲩⲁⲁⲃ ⲁⲩⲱ ⲉⲧⲟ ⲛ̅ⲁⲧⲧⲱⲗⲙ̅ ⲛ̅ⲛⲁϩⲣⲙ̅ⲡⲛⲟⲩⲧⲉ ⲡⲉⲓⲱⲧ ⲡⲉ ⲡⲁⲓ. ⲉϭⲙ̅ⲡϣⲓⲛⲉ ⲛ̅ⲛ̅ⲟⲣⲫⲁⲛⲟⲥ ⲙⲛ̅ⲛⲉⲭⲏⲣⲁ ϩⲣⲁⲓ ϩⲛ̅ⲧⲉⲩⲑⲗⲓⲯⲓⲥ. ⲁⲩⲱ ⲉⲧⲣⲉϥϩⲁⲣⲉϩ ⲉⲣⲟϥ ⲉⲧⲱⲗⲙ̅ ϩⲙ̅ⲡⲕⲟⲥⲙⲟⲥ.
പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

< ⲒⲀⲔⲰⲂⲞⲤ 1 >