< ⳘⲀⲦⲐⲈⲞⲚ 28 >

1 ⲁ̅ ⲣⲟⲩϩⲉ ⲇⲉ ⲙⲡⲥⲁⲃⲃⲁⲧⲟⲛ ⲉϩⲧⲟⲟⲩⲉ ⲛⲥⲟⲩⲁ ⲙⲡⲥⲁⲃⲃⲁⲧⲟⲛ ⲁⲥⲉⲓ ⲛϭⲓ ⲙⲁⲣⲓⲁ ⲧⲙⲁⲅⲇⲁⲗⲏⲛⲏ ⲙⲛ ⲧⲕⲉⲙⲁⲣⲓⲁ ⲉⲛⲁⲩ ⲉⲡⲧⲁⲫⲟⲥ
ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു.
2 ⲃ̅ ⲁⲩⲱ ⲉⲓⲥ ϩⲏⲏⲧⲉ ⲉⲓⲥ ⲟⲩⲛⲟϭ ⲛⲕⲙⲧⲟ ⲁϥϣⲱⲡⲉ ⲡⲁⲅⲅⲉⲗⲟⲥ ⲅⲁⲣ ⲙⲡϫⲟⲉⲓⲥ ⲁϥⲉⲓ ⲉⲡⲉⲥⲏⲧ ϩⲛ ⲧⲡⲉ ⲁϥϯ ⲡⲉϥⲟⲩⲟⲓ ⲁϥⲥⲕⲟⲣⲕⲣ ⲙⲡⲱⲛⲉ ⲁϥϩⲙⲟⲟⲥ ⲉϩⲣⲁⲓ ⲉϫⲱϥ
പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു.
3 ⲅ̅ ⲡⲉϥⲉⲓⲛⲉ ⲇⲉ ⲛⲉϥⲟ ⲛⲑⲉ ⲛⲟⲩⲉⲃⲣⲏϭⲉ ⲁⲩⲱ ⲧⲉϥϩⲃⲥⲱ ⲛⲉⲥⲟⲩⲟⲃϣ ⲛⲑⲉ ⲛⲟⲩⲭⲓⲱⲛ
അവന്റെ രൂപം മിന്നലിന് സമവും അവന്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.
4 ⲇ̅ ⲉⲃⲟⲗ ⲇⲉ ϩⲛ ⲧⲉϥϩⲟⲧⲉ ⲁⲩⲛⲟⲉⲓⲛ ⲛϭⲓ ⲛⲉⲧϩⲁⲣⲉϩ ⲁⲩϣⲱⲡⲉ ⲛⲑⲉ ⲛⲛⲉⲧⲙⲟⲟⲩⲧ
കാവൽക്കാർ അവനെ കണ്ട് പേടിച്ചു വിറച്ച് മരിച്ചവരെപോലെ ആയി.
5 ⲉ̅ ⲁϥⲟⲩⲱϣⲃ ⲇⲉ ⲛϭⲓ ⲡⲁⲅⲅⲉⲗⲟⲥ ⲡⲉϫⲁϥ ⲛⲛⲉϩⲓⲟⲙⲉ ϫⲉ ⲛⲧⲱⲧⲛ ⲙⲡⲣⲣ ϩⲟⲧⲉ ϯⲥⲟⲟⲩⲛ ⲅⲁⲣ ϫⲉ ⲉⲧⲉⲧⲛϣⲓⲛⲉ ⲛⲥⲁⲓⲏⲥ ⲡⲉⲛⲧⲁⲩⲥⲧⲁⲩⲣⲟⲩ ⲙⲙⲟϥ
ദൂതൻ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
6 ⲋ̅ ⲛϥⲙⲡⲉⲓⲙⲁ ⲁⲛ ⲁϥⲧⲱⲟⲩⲛ ⲅⲁⲣ ⲕⲁⲧⲁ ⲑⲉ ⲛⲧⲁϥϫⲟⲟⲥ ⲁⲙⲏⲓⲧⲛ ⲛⲧⲉⲧⲛⲛⲁⲩ ⲉⲡⲙⲁ ⲉⲛⲉϥⲛϩⲏⲧϥ
യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
7 ⲍ̅ ⲁⲩⲱ ⲛⲧⲉⲧⲛⲃⲱⲕ ϩⲛ ⲟⲩϭⲉⲡⲏ ⲛⲧⲉⲧⲛϫⲟⲟⲥ ⲛⲛⲉϥⲙⲁⲑⲏⲧⲏⲥ ϫⲉ ⲁϥⲧⲱⲟⲩⲛ ⲉⲃⲟⲗ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ⲁⲩⲱ ⲉⲓⲥ ϩⲏⲏⲧⲉ ϥⲛⲁⲣϣⲟⲣⲡ ⲉⲣⲱⲧⲛ ⲉⲧⲅⲁⲗⲓⲗⲁⲓⲁ ⲉⲧⲉⲧⲛⲁⲛⲁⲩ ⲉⲣⲟϥ ϩⲙ ⲡⲙⲁ ⲉⲧⲙⲙⲁⲩ ⲉⲓⲥ ϩⲏⲏⲧⲉ ⲁⲓϫⲟⲟⲥ ⲛⲏⲧⲛ
അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്റെ ശിഷ്യന്മാരോട് പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് പോലെ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു് പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും;
8 ⲏ̅ ⲁⲩⲃⲱⲕ ϩⲛ ⲟⲩϭⲉⲡⲏ ⲉⲃⲟⲗ ϩⲙ ⲡⲉⲙϩⲁⲁⲩ ⲁⲩⲡⲱⲧ ϩⲛ ⲟⲩϩⲟⲧⲉ ⲙⲛⲟⲩⲛⲟϭ ⲛⲣⲁϣⲉ ⲉϫⲓⲡⲟⲩⲱ ⲛⲛⲉϥⲙⲁⲑⲏⲧⲏⲥ
അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:
9 ⲑ̅ ⲁⲩⲱ ⲉⲓⲥ ϩⲏⲏⲧⲉ ⲉⲓⲏⲥⲓⲥ ⲁϥⲧⲱⲙⲛⲧ ⲉⲣⲟⲟⲩ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲭⲁⲓⲣⲁⲓⲧⲉ ⲛⲧⲟⲟⲩ ⲇⲉ ⲁⲩϯⲡⲉⲩⲟⲩⲟⲓ ⲁⲩⲁⲙⲁϩⲧⲉ ⲛⲛⲉϥⲟⲩⲉⲣⲏⲧⲉ ⲁⲩⲟⲩⲱϣⲧ ⲛⲁϥ
നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു.
10 ⲓ̅ ⲡⲉϫⲁϥ ⲛⲁⲩ ⲛϭⲓ ⲓⲏⲥ ϫⲉ ⲙⲡⲣⲣ ϩⲟⲧⲉ ⲃⲱⲕ ⲛⲧⲉⲧⲛϫⲓⲡⲟⲩⲱ ⲛⲛⲁⲥⲛⲏⲩ ϫⲉⲕⲁⲥ ⲉⲩⲛⲁⲃⲱⲕ ⲉϩⲣⲁⲓ ⲉⲧⲅⲁⲗⲓⲗⲁⲓⲁ ⲉⲩⲛⲁⲛⲁⲩ ⲅⲁⲣ ⲉⲣⲟⲓ ϩⲙ ⲡⲙⲁ ⲉⲧⲙⲙⲁⲩ
൧൦യേശു അവരോട്: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു് പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
11 ⲓ̅ⲁ̅ ⲛⲧⲟⲟⲩ ⲇⲉ ⲉⲩⲃⲏⲕ ⲉⲓⲥ ϩⲟⲓⲛⲉ ⲛⲧⲕⲟⲩⲥⲧⲱⲇⲓⲁ ⲁⲩⲃⲱⲕ ⲉϩⲟⲩⲛ ⲉⲧⲡⲟⲗⲓⲥ ⲁⲩϫⲓⲡⲟⲩⲱ ⲛⲛⲁⲣⲭⲓⲉⲣⲉⲩⲥ ⲛⲛⲉⲛⲧⲁⲩϣⲱⲡⲉ ⲧⲏⲣⲟⲩ
൧൧അവർ പോകുമ്പോൾ കാവൽക്കാരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു.
12 ⲓ̅ⲃ̅ ⲁⲩⲥⲱⲟⲩϩ ⲇⲉ ⲉϩⲟⲩⲛ ⲛⲛⲉⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲁⲩϫⲓ ⲛⲟⲩϣⲟϫⲛⲉ ⲁⲩϯ ⲛϩⲛⲛⲟϭ ⲛϩⲟⲙⲛⲧ ⲛⲙⲙⲁⲧⲟⲓ
൧൨അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ട് പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു;
13 ⲓ̅ⲅ̅ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲁϫⲓⲥ ϫⲉ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲛⲉⲛⲧⲁⲩⲉⲓ ⲛⲧⲉⲩϣⲏ ⲁⲩϥⲓⲧϥ ⲛϫⲓⲟⲩⲉ ⲉⲛⲛⲕⲟⲧⲕ
൧൩അവന്റെ ശിഷ്യന്മാർ രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ വന്നു യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിൻ.
14 ⲓ̅ⲇ̅ ⲉϣⲱⲡⲉ ⲇⲉ ⲉⲩϣⲁⲛⲥⲉⲧⲙ ⲡⲁⲓ ⲛϭⲓ ⲡϩⲏⲅⲉⲙⲱⲛ ⲁⲛⲟⲛ ⲧⲛⲛⲁⲡⲉⲓⲑⲉ ⲙⲙⲟϥ ⲛⲧⲛⲣⲧⲏⲩⲧⲛ ⲛⲁⲧⲣⲟⲟⲩϣ
൧൪വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ച് നിങ്ങളെ എല്ലാ ആകുലങ്ങളിൽ നിന്നും വിടുവിച്ചു കൊള്ളാം എന്നു പറഞ്ഞു.
15 ⲓ̅ⲉ̅ ⲛⲧⲟⲟⲩ ⲇⲉ ⲛⲧⲉⲣⲟⲩϫⲓ ⲛⲛϩⲟⲙⲛⲧ ⲁⲩⲉⲓⲣⲉ ⲕⲁⲧⲁ ⲑⲉ ⲛⲧⲁⲩϯ ⲥⲃⲱ ⲛⲁⲩ ⲡⲉⲓϣⲁϫⲉ ⲁϥϯⲥⲟⲉⲓⲧ ϩⲛ ⲛⲓⲟⲩⲇⲁⲓ ϣⲁⲉϩⲣⲁⲓ ⲉⲡⲟⲟⲩ ⲛϩⲟⲟⲩ
൧൫അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
16 ⲓ̅ⲋ̅ ⲡⲙⲛⲧⲟⲩⲉ ⲇⲉ ⲙⲙⲁⲑⲏⲧⲏⲥ ⲁⲩⲃⲱⲕ ⲉϩⲣⲁⲓ ⲉⲧⲅⲁⲗⲓⲗⲁⲓⲁ ⲉϩⲣⲁⲓ ⲉⲡⲧⲟⲟⲩ ⲛⲧⲁϥⲧⲁⲥⲥⲉ ⲛⲁⲩ ⲛϭⲓ ⲓⲏⲥ
൧൬എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോട് നിർദ്ദേശിച്ചിരുന്ന മലയിലേക്ക് പോയി.
17 ⲓ̅ⲍ̅ ⲛⲧⲉⲣⲟⲩⲛⲁⲩ ⲇⲉ ⲉⲣⲟϥ ⲁⲩⲟⲩⲱϣⲧ ⲛⲁϥ ϩⲟⲓⲛⲉ ⲇⲉ ⲁⲩⲇⲓⲥⲇⲁⲍⲉ
൧൭അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
18 ⲓ̅ⲏ̅ ⲁϥϯ ⲡⲉϥⲟⲩⲟⲓ ⲉⲣⲟⲟⲩ ⲛϭⲓ ⲓⲏⲥ ⲁϥϣⲁϫⲉ ⲛⲙⲙⲁⲩ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲁⲩϯ ⲛⲁⲓ ⲛⲉⲝⲟⲩⲥⲓⲁ ⲛⲓⲙ ϩⲛ ⲧⲡⲉ ⲁⲩⲱ ϩⲓϫⲙ ⲡⲕⲁϩ
൧൮യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു.
19 ⲓ̅ⲑ̅ ⲃⲱⲕ ϭⲉ ⲛⲧⲉⲧⲛϯ ⲥⲃⲱ ⲛⲛϩⲉⲑⲛⲟⲥ ⲧⲏⲣⲟⲩ ⲛⲧⲉⲧⲛⲃⲁⲡⲧⲓⲍⲉ ⲙⲙⲟⲟⲩ ⲉⲡⲣⲁⲛ ⲙⲡⲉⲓⲱⲧ ⲙⲛ ⲡϣⲏⲣⲉ ⲙⲛ ⲡⲉⲡⲛⲁ ⲉⲧⲟⲩⲁⲁⲃ
൧൯അതുകൊണ്ട് നിങ്ങൾ പോയി, സകലജാതികളെയും ശിഷ്യരാക്കുകയും, അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും ചെയ്യുവിൻ.
20 ⲕ̅ ⲉⲧⲉⲧⲛϯ ⲥⲃⲱ ⲛⲁⲩ ⲉϩⲁⲣⲉϩ ⲉϩⲱⲃ ⲛⲓⲙ ⲛⲧⲁⲓϩⲟⲛⲟⲩ ⲉⲧⲉⲧⲏⲩⲧⲛ ⲁⲩⲱ ⲉⲓⲥ ϩⲏⲏⲧⲉ ⲁⲛⲟⲕ ϯϣⲟⲟⲡ ⲛⲙⲙⲏⲧⲛ ⲛⲛⲉϩⲟⲟⲩ ⲧⲏⲣⲟⲩ ϣⲁⲉϩⲣⲁⲓ ⲉⲧⲥⲩⲛⲧⲉⲗⲉⲓⲁ ⲙⲡⲁⲓⲱⲛ (aiōn g165)
൨൦ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കു, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു. (aiōn g165)

< ⳘⲀⲦⲐⲈⲞⲚ 28 >