< ⲒⲰⲀⲚⲚⲎⲚ 3 >
1 ⲁ̅ ⲛⲉⲩⲛ ⲟⲩⲣⲱⲙⲉ ⲇⲉ ⲉⲃⲟⲗ ϩⲛ ⲛⲉⲫⲁⲣⲓⲥⲁⲓⲟⲥ ⲉⲡⲉϥⲣⲁⲛ ⲡⲉ ⲛⲓⲕⲟⲇⲏⲙⲟⲥ ⲉⲩⲁⲣⲭⲱⲛ ⲛⲓⲟⲩⲇⲁⲓ ⲡⲉ
പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കൊദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.
2 ⲃ̅ ⲡⲁⲓ ⲁϥⲉⲓ ϣⲁⲣⲟϥ ⲛⲧⲉⲩϣⲏ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲣⲁⲃⲃⲉⲓ ⲧⲛⲥⲟⲟⲩⲛ ϫⲉ ⲛⲧⲕ ⲟⲩⲥⲁϩ ⲉⲁⲕⲉⲓ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲙⲙⲛ ϣϭⲟⲙ ⲅⲁⲣ ⲗ︦ⲗⲁⲁⲩ ⲉⲣ ⲛⲉⲓⲙⲁⲓⲛ ⲉⲧⲕⲉⲓⲣⲉ ⲛⲧⲟⲕ ⲙⲙⲟⲟⲩ ⲉⲓⲙⲏⲧⲓ ⲉⲣⲉⲡⲛⲟⲩⲧⲉ ϣⲟⲟⲡ ⲛⲙⲙⲁϥ
അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.
3 ⲅ̅ ⲁⲓⲥ ⲟⲩⲱϣⲃ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲁⲕ ϫⲉ ⲉⲩⲧⲙϫⲡⲉ ⲟⲩⲁ ⲛⲕⲉⲥⲟⲡ ⲙⲙⲛ ϭⲟⲙ ⲙⲙⲟϥ ⲉⲛⲁⲩ ⲉⲧⲙⲛⲧⲉⲣⲟ ⲙⲡⲛⲟⲩⲧⲉ
യേശു അവനോടു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.
4 ⲇ̅ ⲡⲉϫⲉ ⲛⲓⲕⲟⲇⲏⲙⲟⲥ ⲛⲁϥ ϫⲉ ⲛⲁϣ ⲛϩⲉ ⲥⲉⲛⲁϫⲡⲉ ⲡⲣⲱⲙⲉ ⲛⲕⲉⲥⲟⲡ ⲉⲁϥⲣ ϩⲗⲗⲟ ⲙⲏ ⲟⲩⲛ ϣϭⲟⲙ ⲉⲧⲣⲉϥⲃⲱⲕ ⲉϩⲟⲩⲛ ⲉϩⲏⲧⲥ ⲛⲧⲉϥⲙⲁⲁⲩ ⲛⲕⲉⲥⲟⲡ ⲛⲥⲉϫⲡⲟϥ
നിക്കൊദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5 ⲉ̅ ⲁϥⲟⲩⲱϣⲃ ⲛϭⲓ ⲓⲥ ϫⲉ ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲁⲕ ϫⲉ ⲉⲩⲧⲙϫⲡⲉ ⲟⲩⲁ ⲉⲃⲟⲗ ϩⲛ ⲟⲩⲙⲟⲟⲩ ⲙⲛ ⲟⲩⲡⲛⲁ ⲙⲛ ϭⲟⲙ ⲙⲙⲟϥ ⲉⲉⲓ ⲉϩⲟⲩⲛ ⲉⲧⲙⲛⲧⲉⲣⲟ ⲙⲡⲛⲟⲩⲧⲉ
അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
6 ⲋ̅ ⲡⲉⲛⲧⲁⲩϫⲡⲟϥ ⲉⲃⲟⲗ ϩⲛ ⲧⲥⲁⲣⲝ ⲟⲩⲥⲁⲣⲝ ⲡⲉ ⲁⲩⲱ ⲡⲉⲛⲧⲁⲩϫⲡⲟϥ ⲉⲃⲟⲗ ϩⲙ ⲡⲉⲡⲛⲁ ⲟⲩⲡⲛⲁ ⲡⲉ
ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
7 ⲍ̅ ⲙⲡⲣⲣ ϣⲡⲏⲣⲉ ϫⲉ ⲁⲉⲓϫⲟⲟⲥ ⲛⲁⲕ ϫⲉ ϩⲁⲡⲥ ⲉⲧⲣⲉⲩϫⲡⲉⲧⲏⲩⲧⲛ ⲛⲕⲉⲥⲟⲡ
നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
8 ⲏ̅ ⲡⲉⲡⲛⲁ ⲛⲓϥⲉ ⲉⲡⲙⲁ ⲉⲧϥⲟⲩⲁϣϥ ⲁⲩⲱ ⲕⲥⲱⲧⲙ ⲉⲧⲉϥⲥⲙⲏ ⲁⲗⲗⲁ ⲛⲅ︦ⲥⲟⲟⲩⲛ ⲁⲛ ϫⲉ ⲛⲧⲁϥⲉⲓ ⲧⲱⲛ ⲏ ⲉϥⲛⲁ ⲉⲧⲱⲛ ⲧⲁⲓ ⲧⲉ ⲑⲉ ⲛⲟⲩⲟⲛ ⲛⲓⲙ ⲉⲛⲧⲁⲩϫⲡⲟϥ ⲉⲃⲟⲗ ϩⲙ ⲡⲉ ⲡⲛⲁ
കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
9 ⲑ̅ ⲁⲛⲓⲕⲟⲇⲏⲙⲟⲥ ⲟⲩⲱϣⲃ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲛⲁϣ ⲛϩⲉ ⲉⲣⲉϣ ⲛⲁⲓ ⲛⲁϣⲱⲡⲉ
നിക്കൊദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10 ⲓ̅ ⲁⲓⲥ ⲟⲩⲱϣⲃ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲛⲧⲟⲕ ⲡⲉ ⲡⲥⲁϩ ⲙⲡⲓⲥⲣⲁⲏⲗ ⲁⲩⲱ ⲛⲅ︦ⲥⲟⲟⲩⲛ ⲁⲛ ⲛⲛⲁⲓ
യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
11 ⲓ̅ⲁ̅ ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲁⲕ ϫⲉ ⲡⲉⲧⲛⲥⲟⲟⲩⲛ ⲙⲙⲟϥ ⲡⲉⲧⲛϫⲱ ⲙⲙⲟϥ ⲁⲩⲱ ⲡⲉ ⲧⲛⲛⲁⲩ ⲉⲣⲟϥ ⲡⲉⲧⲛⲣ ⲙⲛⲧⲣⲉ ⲙⲙⲟϥ ⲁⲩⲱ ⲛⲧⲉⲧⲛϫⲓ ⲁⲛ ⲛⲧⲉⲛⲙⲛⲧⲙⲛⲧⲣⲉ
ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
12 ⲓ̅ⲃ̅ ⲉϣϫⲉ ⲁⲉⲓϫⲱ ⲛⲏⲧⲛ ⲛⲛⲁ ⲡⲕⲁϩ ⲁⲩⲱ ⲛⲧⲉⲧⲛⲡⲓⲥⲧⲉⲩⲉ ⲁⲛ ⲛⲁϣ ⲛϩⲉ ⲉⲓϣⲁⲛϫⲱ ⲉⲣⲱⲧⲛ ⲛⲛⲁ ⲧⲡⲉ ⲧⲉⲧⲛⲁⲡⲓⲥⲧⲉⲩⲉ
ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13 ⲓ̅ⲅ̅ ⲁⲩⲱ ⲙⲡⲉⲗⲁⲁⲩ ⲃⲱⲕ ⲉϩⲣⲁⲓ ⲉⲧⲡⲉ ⲉⲓⲙⲏⲧⲓ ⲡⲉⲛⲧⲁϥⲉⲓ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
14 ⲓ̅ⲇ̅ ⲁⲩⲱ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁⲙⲱⲩⲥⲏⲥ ϫⲓⲥⲉ ⲙⲡϩⲟϥ ϩⲛ ⲧⲉⲣⲏⲙⲟⲥ ⲧⲁⲓ ⲧⲉ ⲑⲉ ϩⲁⲡⲥ ⲉⲧⲣⲉⲩϫⲉⲥⲧ ⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ
മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15 ⲓ̅ⲉ̅ ϫⲉⲕⲁⲁⲥ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲉϥⲉⲕⲱ ⲛⲁϥ ϩⲣⲁⲓ ⲛϩⲏⲧϥ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. (aiōnios )
16 ⲓ̅ⲋ̅ ⲧⲁⲓ ⲅⲁⲣ ⲧⲉ ⲑⲉ ⲉⲛⲧⲁⲡⲛⲟⲩⲧⲉ ⲙⲉⲣⲉ ⲡⲕⲟⲥⲙⲟⲥ ϩⲱⲥⲧⲉ ⲡⲉϥϣⲏⲣⲉ ⲛⲟⲩⲱⲧ ⲁϥⲧⲁⲁϥ ϫⲉⲕⲁⲥ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲛⲛⲉϥϩⲉ ⲉⲃⲟⲗ ⲁⲗⲗⲁ ⲉϥⲉϫⲓ ⲛⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (aiōnios )
17 ⲓ̅ⲍ̅ ⲛⲧⲁⲡⲛⲟⲩⲧⲉ ⲅⲁⲣ ⲧⲛⲛⲉⲩ ⲡϣⲏⲣⲉ ⲁⲛ ⲉⲡⲕⲟⲥⲙⲟⲥ ϫⲉ ⲉϥⲉⲕⲣⲓⲛⲉ ⲙⲡⲕⲟⲥⲙⲟⲥ ⲁⲗⲗⲁ ϫⲉⲕⲁⲥ ⲉⲣⲉⲡⲕⲟⲥⲙⲟⲥ ⲟⲩϫⲁⲓ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ
ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
18 ⲓ̅ⲏ̅ ⲡⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲛⲥⲉⲛⲁⲕⲣⲓⲛⲉ ⲙⲙⲟϥ ⲁⲛ ⲡⲉⲧⲉⲛϥⲡⲓⲥⲧⲉⲩⲉ ⲇⲉ ⲁⲛ ⲏⲇⲏ ⲁⲩⲕⲣⲓⲛⲉ ⲙⲙⲟϥ ϫⲉ ⲙⲡϥⲡⲓⲥⲧⲉⲩⲉ ⲉⲡⲣⲁⲛ ⲙⲡϣⲏⲣⲉ ⲛⲟⲩⲱⲧ ⲛⲧⲉ ⲡⲛⲟⲩⲧⲉ
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19 ⲓ̅ⲑ̅ ⲧⲁⲓ ⲇⲉ ⲧⲉ ⲧⲉⲕⲣⲓⲥⲓⲥ ϫⲉ ⲁⲡⲟⲩⲟⲓⲛ ⲉⲓ ⲉⲡⲕⲟⲥⲙⲟⲥ ⲁⲩⲱ ⲁⲛⲣⲱⲙⲉ ⲙⲉⲣⲉ ⲡⲕⲁⲕⲉ ⲉϩⲟⲩⲉ ⲡⲟⲩⲟⲓⲛ ⲛⲉⲣⲉⲛⲉⲩϩⲃⲏⲩⲉ ⲅⲁⲣ ϩⲟⲟⲩ ⲡⲉ
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
20 ⲕ̅ ⲟⲩⲟⲛ ⲅⲁⲣ ⲛⲓⲙ ⲉⲧⲓⲣⲉ ⲛⲙⲡⲉⲑⲟⲟⲩ ϥⲙⲟⲥⲧⲉ ⲙⲡⲟⲩⲟⲓⲛ ϫⲉⲕⲁⲥ ⲉⲛⲛⲉⲩϫⲡⲓⲉ ⲛⲉϥϩⲃⲏⲩⲉ ϫⲉ ⲥⲉϩⲟⲟⲩ
തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
21 ⲕ̅ⲁ̅ ⲡⲉⲧⲓⲣⲉ ⲇⲉ ⲛⲧⲟϥ ⲛⲧⲙⲉ ϣⲁϥⲉⲓ ϣⲁ ⲡⲟⲩⲟⲓⲛ ϫⲉⲕⲁⲥ ⲉⲣⲉⲛⲉϥϩⲃⲏⲩⲉ ⲟⲩⲱⲛϩ ⲉⲃⲟⲗ ϫⲉ ⲛⲧⲁϥⲁⲁⲩ ϩⲙ ⲡⲛⲟⲩⲧⲉ
സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.
22 ⲕ̅ⲃ̅ ⲙⲛⲛⲥⲁ ⲛⲁⲓ ⲁϥⲉⲓ ⲛϭⲓ ⲓⲥ ⲙⲛ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲉⲡⲕⲁϩ ⲛϯⲟⲩⲇⲁⲓⲁ ⲁⲩⲱ ⲛⲉϥⲙⲙⲁⲩ ⲡⲉ ⲛⲙⲙⲁⲩ ⲉϥⲃⲁⲡⲧⲓⲍⲉ
അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
23 ⲕ̅ⲅ̅ ⲛⲉⲣⲉⲡⲕⲉⲓⲱϩⲁⲛⲛⲏⲥ ⲇⲉ ⲃⲁⲡⲧⲓⲍⲉ ϩⲛ ⲁⲓⲛⲱⲛ ϩⲁⲧⲛ ⲥⲁⲗⲉⲓⲙ ϫⲉ ⲛⲉⲩ ϩⲁϩ ⲙⲙⲟⲟⲩ ϩⲙ ⲡⲙⲁ ⲉⲧⲙⲙⲁⲩ ⲁⲩⲱ ⲛⲉⲩⲛⲏⲩ ⲡⲉ ⲉⲩϫⲓ ⲃⲁⲡⲧⲓⲥⲙⲁ
യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.
24 ⲕ̅ⲇ̅ ⲛⲉⲙⲡⲁⲧⲟⲩⲛⲉϫ ⲓⲱϩⲁⲛⲛⲏⲥ ⲅⲁⲣ ⲡⲉ ⲉⲡⲉϣⲧⲉⲕⲟ
അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
25 ⲕ̅ⲉ̅ ⲁⲩⲍⲏⲧⲏⲥⲓⲥ ϭⲉ ϣⲱⲡⲉ ⲉⲃⲟⲗ ϩⲛ ⲙⲙⲁⲑⲏⲧⲏⲥ ⲛⲓⲱϩⲁⲛⲛⲏⲥ ⲙⲛ ⲟⲩⲓⲟⲩⲇⲁⲓ ⲉⲧⲃⲉ ⲡⲧⲃⲃⲟ
യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;
26 ⲕ̅ⲋ̅ ⲁⲩⲉⲓ ϣⲁ ⲓⲱϩⲁⲛⲛⲏⲥ ⲡⲉϫⲁⲩ ⲛⲁϥ ϫⲉ ϩⲣⲁⲃⲃⲉⲓ ⲡⲏ ⲉⲧⲉⲛⲉϥϣⲟⲟⲡ ⲛⲙⲙⲁⲕ ϩⲓ ⲡⲓⲕⲣⲟ ⲙⲡⲓⲟⲣⲇⲁⲛⲏⲥ ⲡⲁⲓ ⲛⲧⲟⲕ ⲉⲛⲧⲁⲕⲣ ⲙⲛⲧⲣⲉ ϩⲁⲣⲟϥ ⲉⲓⲥ ϩⲏⲏⲡⲉ ⲛⲧⲟϥ ϥⲃⲁⲡⲧⲓⲍⲉ ⲁⲩⲱ ϥⲣ︦ϩⲁϩ ⲙⲙⲁⲑⲏⲧⲏⲥ ⲁⲩⲱ ⲟⲩⲟⲛ ⲛⲓⲙ ⲛⲏⲩ ⲉⲣⲁⲧϥ
അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
27 ⲕ̅ⲍ̅ ⲁⲓⲱϩⲁⲛⲛⲏⲥ ⲟⲩⲱϣⲃ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲙⲛ ϣϭⲟⲙ ⲙⲡⲣⲱⲙⲉ ⲉϫⲓ ⲗⲁⲁⲩ ϩⲁⲣⲟϥ ⲟⲩⲁⲁϥ ⲉⲓⲙⲏⲧⲓ ⲛⲥⲉⲧⲁⲁϥ ⲛⲁϥ ⲉⲃⲟⲗ ϩⲛ ⲧⲡⲉ
അതിന്നു യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.
28 ⲕ̅ⲏ̅ ⲛⲧⲱⲧⲛ ⲧⲉⲧⲛⲣ ⲙⲛⲧⲣⲉ ϫⲉ ⲁⲉⲓϫⲟⲟⲥ ϫⲉ ⲛⲁⲛⲟⲕ ⲁⲛ ⲡⲉ ⲡⲉⲭⲥ ⲁⲗⲗⲁ ϫⲉ ⲛⲧⲁⲩⲧⲁⲩⲟⲉⲓ ϩⲁ ⲑⲏ ⲙⲡⲉⲧⲙⲙⲁⲩ
ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.
29 ⲕ̅ⲑ̅ ⲡⲉⲧⲉⲩⲛⲧⲁϥ ⲛⲧϣⲉⲗⲉⲉⲧ ⲛⲧⲟϥ ⲡⲉ ⲡⲁ ⲧϣⲉⲗⲉⲉⲧ ⲡⲉϣⲃⲏⲣ ⲇⲉ ⲙⲡⲁ ⲧϣⲉⲗⲉⲉⲧ ⲉⲧⲁϩⲉⲣⲁⲧϥ ⲁⲩⲱ ⲉⲧⲥⲱⲧⲙ ⲉⲣⲟϥ ϩⲛ ⲟⲩⲣⲁϣⲉ ϥⲣⲁϣⲉ ⲉⲧⲃⲉ ⲧⲉⲥⲙⲏ ⲙⲡⲁ ⲧϣⲉⲗⲉⲉⲧ ⲡⲁⲣⲁϣⲉ ϭⲉ ⲉⲧⲉ ⲡⲁⲓ ⲡⲉ ⲁϥϫⲱⲕ ⲉⲃⲟⲗ
മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.
30 ⲗ̅ ϩⲁⲡⲥ ⲉⲧⲣⲉⲡⲉⲧⲙⲙⲁⲩ ϫⲓⲥⲉ ⲁⲛⲟⲕ ⲇⲉ ⲉⲧⲣⲁⲑⲃⲃⲓⲟ
അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
31 ⲗ̅ⲁ̅ ⲡⲉⲛⲧⲁϥⲉⲓ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ϥϩⲓϫⲛ ⲟⲩⲟⲛ ⲛⲓⲙ ⲡⲉⲧϣⲟⲟⲡ ⲉⲃⲟⲗ ϩⲙ ⲡⲕⲁϩ ⲟⲩⲉⲃⲟⲗ ϩⲙ ⲡⲕⲁϩ ⲡⲉ ⲁⲩⲱ ⲉϥϣⲁϫⲉ ⲉⲃⲟⲗ ϩⲙ ⲡⲕⲁϩ
മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണ്കയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
32 ⲗ̅ⲃ̅ ⲡⲉⲛⲧⲁϥⲉⲓ ⲇⲉ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲡⲉⲛⲧⲁϥⲛⲁⲩ ⲉⲣⲟϥ ⲁⲩⲱ ⲁϥⲥⲟⲧⲙⲉϥ ϥⲣ ⲙⲛⲧⲣⲉ ⲙⲙⲟϥ ⲁⲩⲱ ⲙⲙⲛ ⲗⲁⲁⲩ ϫⲓ ⲛⲧⲉϥⲙⲛⲧⲙⲛⲧⲣⲉ
അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
33 ⲗ̅ⲅ̅ ⲡⲉⲛⲧⲁϥϫⲓ ⲇⲉ ⲛⲧⲉϥⲙⲛⲧⲙⲛⲧⲣⲉ ⲁϥⲥⲫⲣⲁⲅⲓⲍⲉ ⲙⲙⲟϥ ϫⲉ ⲟⲩⲙⲉ ⲡⲉ ⲡⲛⲟⲩⲧⲉ
അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.
34 ⲗ̅ⲇ̅ ⲡⲉⲛⲧⲁⲡⲛⲟⲩⲧⲉ ⲅⲁⲣ ⲧⲛⲛⲟⲟⲩϥ ⲉϥϫⲱ ⲛⲛϣⲁϫⲉ ⲙⲡⲛⲟⲩⲧⲉ ⲛⲉⲣⲉⲡⲛⲟⲩⲧⲉ ⲅⲁⲣ ϯ ⲁⲛ ⲙⲡⲉⲡⲛⲁ ϩⲛ ⲟⲩϣⲓ
ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.
35 ⲗ̅ⲉ̅ ⲡⲓⲱⲧ ⲙⲉ ⲙⲡϣⲏⲣⲉ ⲁⲩⲱ ⲁϥϯ ⲛⲕⲁ ⲛⲓⲙ ⲉϩⲣⲁⲓ ⲉⲧⲉϥϭⲓϫ
പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
36 ⲗ̅ⲋ̅ ⲡⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲡϣⲏⲣⲉ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲡⲉⲧⲉⲛϥⲡⲓⲥⲧⲉⲩⲉ ⲇⲉ ⲁⲛ ⲉⲡϣⲏⲣⲉ ⲛϥⲛⲁⲛⲁⲩ ⲁⲛ ⲉⲡⲱⲛϩ ⲁⲗⲗⲁ ⲧⲟⲣⲅⲏ ⲙⲡⲛⲟⲩⲧⲉ ⲛⲁϭⲱ ⲉϩⲣⲁⲓ ⲉϫⲱϥ (aiōnios )
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. (aiōnios )