< ⳰ⲈⲪⲈⲤⲒⲞⲨⲤ 6 >

1 ⲁ̅ ⲛϣⲏⲣⲉ ⲥⲱⲧⲙ ⲛⲥⲁ ⲛⲉⲧⲛⲉⲓⲟⲧⲉ ϩⲙ ⲡϫⲟⲉⲓⲥ ⲡⲁⲓ ⲅⲁⲣ ⲡⲉ ⲡⲇⲓⲕⲁⲓⲟⲛ
മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം.
2 ⲃ̅ ⲙⲁⲧⲁⲓⲉ ⲡⲉⲕⲉⲓⲱⲧ ⲙⲛ ⲧⲉⲕⲙⲁⲁⲩ ⲉⲧⲉ ⲧⲁⲓ ⲧⲉ ⲧϣⲟⲣⲡ ⲛⲉⲛⲧⲟⲗⲏ ϩⲙ ⲡⲉⲣⲏⲧ
വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും” എന്നാണല്ലോ.
3 ⲅ̅ ϫⲉ ⲉⲣⲉⲡⲉⲧⲛⲁⲛⲟⲩϥ ϣⲱⲡⲉ ⲙⲙⲟⲕ ⲁⲩⲱ ⲛⲅⲣⲟⲩⲛⲟϭ ⲛⲟⲩⲟⲉⲓϣ ϩⲓϫⲙ ⲡⲕⲁϩ
4 ⲇ̅ ⲛⲉⲓⲟⲧⲉ ⲙⲡⲣϯⲛⲟⲩϭⲥ ⲛⲛⲉⲧⲛϣⲏⲣⲉ ⲁⲗⲗⲁ ⲥⲁⲛⲟⲩϣⲟⲩ ϩⲛ ⲧⲉⲥⲃⲱ ⲙⲛ ⲡⲧⲥⲁⲃⲟ ⲙⲡϫⲟⲉⲓⲥ
പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.
5 ⲉ̅ ⲛϩⲙϩⲁⲗ ⲥⲱⲧⲙ ⲛⲥⲁ ⲛⲉⲧⲛϫⲓⲥⲟⲟⲩⲉ ⲕⲁⲧⲁ ⲥⲁⲣⲝ ϩⲛ ⲟⲩϩⲟⲧⲉ ⲙⲛ ⲟⲩⲥⲧⲱⲧ ϩⲛ ⲟⲩⲙⲛⲧϩⲁⲡⲗⲟⲩⲥ ⲛⲧⲉ ⲡⲉⲧⲛϩⲏⲧ ϩⲱⲥ ⲉⲧⲉⲧⲛⲟ ⲙⲡⲉⲭⲥ
ദാസരേ, നിങ്ങൾ ഭയഭക്തിയോടെ ഹൃദയപരമാർഥതയിൽ ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെതന്നെ ഈ ലോകത്തിൽ നിങ്ങൾക്കുള്ള യജമാനരെയും അനുസരിക്കുക.
6 ⲋ̅ ϩⲛ ⲟⲩⲙⲛⲧⲉⲓⲁ ⲛϭⲁⲟⲩⲟⲛ ⲁⲛ ϩⲱⲥ ⲣⲉϥⲁⲣⲉⲥⲕⲉ ⲛⲣⲱⲙⲉ ⲁⲗⲗⲁ ϩⲱⲥϩⲙϩⲁⲗ ⲙⲡⲉⲭⲥ ⲉⲧⲉⲧⲛⲉⲓⲣⲉ ⲙⲡⲟⲩⲱϣ ⲙⲡⲛⲟⲩⲧⲉ ϩⲛ ⲧⲉⲧⲛⲯⲩⲭⲏ ⲧⲏⲣⲥ
യജമാനരെ പ്രീണിപ്പിക്കുന്നതിനായി അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, പിന്നെയോ, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ഹൃദയംഗമമായി ദൈവഹിതം നിറവേറ്റുന്നവരാകുക.
7 ⲍ̅ ϩⲛ ⲟⲩⲧⲱⲧ ⲛϩⲏⲧ ϩⲱⲥ ⲉⲧⲉⲧⲛⲟ ⲛϩⲙϩⲁⲗ ⲙⲡϫⲟⲉⲓⲥ ⲛⲣⲱⲙⲉ ⲁⲛ
നിങ്ങൾ മനുഷ്യർക്ക് സേവചെയ്യുന്നവരായിട്ടല്ല, കർത്താവിനു സേവചെയ്യുന്നതുപോലെ സന്മനസ്സോടെ സേവനം ചെയ്യുക.
8 ⲏ̅ ⲉⲧⲉⲧⲛⲥⲟⲟⲩⲛ ϫⲉ ⲡⲁⲅⲁⲑⲟⲛ ⲉⲧⲉⲣⲉⲡⲟⲩⲁ ⲡⲟⲩⲁ ⲛⲁⲁⲁϥ ϥⲛⲁϫⲓⲧϥ ⲉⲃⲟⲗ ϩⲓⲧⲙ ⲡϫⲟⲉⲓⲥ ⲉⲓⲧⲉ ϩⲙϩⲁⲗ ⲉⲓⲧⲉ ⲣⲙϩⲉ
ദാസരോ സ്വതന്ത്രരോ ആരായാലും അവർ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് അനുയോജ്യമായ പ്രതിഫലം കർത്താവിൽനിന്നു ലഭിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ.
9 ⲑ̅ ⲛϫⲓⲥⲟⲟⲩⲉ ⲁⲣⲓⲣⲉ ⲛⲁⲩ ϩⲱⲧ ⲧⲏⲩⲧⲛ ⲛⲧⲉⲉⲓϩⲉ ⲛⲧⲉⲧⲛⲕⲱ ⲛⲥⲱⲧⲛ ⲙⲡⲉⲧⲛϭⲱⲛⲧ ⲉⲧⲉⲧⲛⲥⲟⲟⲩⲛ ϫⲉ ⲡⲉⲧⲛϫⲟⲉⲓⲥ ⲙⲛ ⲡⲱⲟⲩ ϩⲛ ⲙⲡⲏⲩⲉ ⲁⲩⲱ ⲙⲛ ⲙⲛⲧⲣⲉϥϫⲓϩⲟ ϩⲁϩⲧⲏϥ
യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ സേവകരോട് അങ്ങനെതന്നെ വർത്തിക്കണം. അവരെ ഭീഷണിപ്പെടുത്തരുത്; അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിൽ ഉണ്ടെന്നും അവിടന്ന് പക്ഷഭേദം ഇല്ലാത്തവനാണെന്നും നിങ്ങൾക്കറിയാമല്ലോ.
10 ⲓ̅ ϫⲓⲛ ⲧⲉⲛⲟⲩ ϭⲙϭⲟⲙ ϩⲙ ⲡϫⲟⲉⲓⲥ ⲁⲩⲱ ϩⲙ ⲡⲁⲙⲁϩⲧⲉ ⲛⲧⲉϥϭⲟⲙ
അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക.
11 ⲓ̅ⲁ̅ ϯϩⲓⲱⲧ ⲧⲏⲩⲧⲛ ⲛⲧⲡⲁⲛϩⲟⲡⲗⲓⲁ ⲙⲡⲛⲟⲩⲧⲉ ϫⲉ ⲉⲧⲉⲧⲛⲉϣϭⲙϭⲟⲙ ⲉⲁϩⲉⲣⲁⲧ ⲧⲏⲩⲧⲛ ⲛⲛⲁϩⲣⲛ ⲛⲕⲟⲧⲥ ⲙⲡⲇⲓⲁⲃⲟⲗⲟⲥ
പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക.
12 ⲓ̅ⲃ̅ ϫⲉ ⲉⲣⲉⲡⲉⲛⲙⲓϣⲉ ϣⲟⲟⲡ ⲛⲁⲛ ⲁⲛ ⲟⲩⲃⲉ ⲥⲛⲟϥ ϩⲓ ⲥⲁⲣⲝ ⲁⲗⲗⲁ ⲟⲩⲃⲉ ⲛⲁⲣⲭⲏ ⲟⲩⲃⲉ ⲛⲉⲝⲟⲩⲥⲓⲁ ⲟⲩⲃⲉ ⲛⲕⲟⲥⲙⲟⲕⲣⲁⲧⲱⲣ ⲛⲧⲉ ⲡⲉⲉⲓⲕⲁⲕⲉ ⲟⲩⲃⲉ ⲛⲉⲡⲛⲁⲧⲓⲕⲟⲛ ⲛⲧⲡⲟⲛⲏⲣⲓⲁ ⲉⲧϩⲛ ⲙⲡⲏⲩⲉ (aiōn g165)
നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. (aiōn g165)
13 ⲓ̅ⲅ̅ ⲉⲧⲃⲉ ⲡⲁⲓ ϫⲓ ⲛⲏⲧⲛ ⲛⲧⲡⲁⲛϩⲟⲡⲗⲓⲁ ⲙⲡⲛⲟⲩⲧⲉ ϫⲉ ⲉⲧⲉⲧⲛⲉϣϭⲙϭⲟⲙ ⲉⲁϩⲉⲣⲁⲧ ⲧⲏⲩⲧⲛ ϩⲙ ⲡⲉϩⲟⲟⲩ ⲉⲑⲟⲟⲩ ⲁⲩⲱ ⲉⲁⲧⲉⲧⲛϫⲉⲕ ϩⲱⲃ ⲛⲓⲙ ⲉⲃⲟⲗ ⲛⲧⲉⲧⲛⲧⲁϫⲣⲟ
അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക:
14 ⲓ̅ⲇ̅ ⲁϩⲉⲣⲁⲧ ⲧⲏⲩⲧⲛ ϭⲉ ⲉⲧⲉⲧⲛⲙⲏⲣ ⲉⲧⲉⲧⲛϯⲡⲉ ϩⲛ ⲧⲙⲉ ⲉⲁⲧⲉⲧⲛϯ ϩⲓⲱⲧ ⲧⲏⲩⲧⲛ ⲙⲡϩⲱⲕ ⲛⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ
സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും
15 ⲓ̅ⲉ̅ ⲉⲁⲧⲉⲧⲛⲱⲧϩ ⲛⲛⲉⲧⲛⲟⲩⲉⲣⲏⲧⲉ ϩⲙ ⲡⲥⲟⲃⲧⲉ ⲙⲡⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲛϯⲣⲏⲛⲏ
സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും
16 ⲓ̅ⲋ̅ ϩⲛ ϩⲱⲃ ⲛⲓⲙ ⲉⲁⲧⲉⲧⲛϫⲓ ⲙⲡⲉⲑⲩⲣⲱⲛ ⲛⲧⲡⲓⲥⲧⲓⲥ ⲡⲁⲓ ⲉⲧⲉⲧⲛⲁϣϭⲙϭⲟⲙ ⲛϩⲏⲧϥ ⲉⲉϣⲙⲥⲟⲧⲉ ⲛⲓⲙ ⲙⲡⲡⲟⲛⲏⲣⲟⲥ ⲉⲧϫⲉⲣⲟ
സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും
17 ⲓ̅ⲍ̅ ⲁⲩⲱ ⲛⲧⲉⲧⲛϫⲓ ⲛⲧⲡⲉⲣⲓⲕⲉⲫⲁⲗⲁⲓⲁ ⲙⲡⲟⲩϫⲁⲓ ⲁⲩⲱ ⲧⲥⲏϥⲉ ⲙⲡⲉⲡⲛⲁ ⲉⲧⲉ ⲡⲁⲓ ⲡⲉ ⲡϣⲁϫⲉ ⲙⲡⲛⲟⲩⲧⲉ
രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.
18 ⲓ̅ⲏ̅ ⲉⲃⲟⲗ ϩⲓⲧⲛ ϣⲗⲏⲗ ⲛⲓⲙ ϩⲓ ⲥⲟⲡⲥ ⲉⲧⲉⲧⲛϣⲗⲏⲗ ⲛⲟⲩⲟⲉⲓϣ ⲛⲓⲙ ϩⲙ ⲡⲉⲡⲛⲁ ⲁⲩⲱ ⲉⲧⲉⲧⲛⲟ ⲛⲟⲩϣⲏ ⲛⲣⲟⲉⲓⲥ ⲉⲡⲁⲓ ϩⲛ ⲥⲣϥⲉ ⲛⲓⲙ ⲙⲛ ⲥⲟⲡⲥ ⲛⲓⲙ ϩⲁ ⲛⲉⲧⲟⲩⲁⲁⲃ ⲧⲏⲣⲟⲩ
ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക.
19 ⲓ̅ⲑ̅ ⲁⲩⲱ ϩⲁⲣⲟⲓ ϫⲉ ⲉⲩⲉϯ ⲛⲁⲓ ⲙⲡϣⲁϫⲉ ϩⲙ ⲡⲟⲩⲱⲛ ⲛⲣⲱⲓ ⲉⲟⲩⲱⲛϩ ⲉⲃⲟⲗ ⲙⲡⲙⲩⲥⲧⲏⲣⲓⲟⲛ ⲙⲡⲉⲩⲁⲅⲅⲉⲗⲓⲟⲛ ϩⲛ ⲟⲩⲡⲁⲣϩⲏⲥⲓⲁ
ഞാൻ ചങ്ങലകളണിഞ്ഞ്, സ്ഥാനപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ രഹസ്യം വ്യക്തമാക്കാൻ വായ് തുറക്കുമ്പോൾ എനിക്ക് യോഗ്യമായ വചനം ദൈവം നൽകുന്നതിനും അതു ഞാൻ പൂർണധൈര്യത്തോടെ സംസാരിക്കുന്നതിനും എനിക്കുവേണ്ടിയും പ്രാർഥിക്കുക.
20 ⲕ̅ ⲡⲁⲓ ⲉϯⲡⲣⲉⲥⲃⲉⲩⲉ ϩⲁⲣⲟϥ ϩⲛ ⲙⲙⲣⲣⲉ ϫⲉ ⲉⲓⲉⲡⲁⲣϩⲏⲥⲓⲁⲍⲉ ⲙⲙⲟⲓ ⲛϩⲏⲧϥ ⲛⲑⲉ ⲉⲧϣⲉ ⲉⲧⲣⲁϫⲟⲟϥ
21 ⲕ̅ⲁ̅ ϫⲉⲕⲁⲥ ⲇⲉ ⲉⲧⲉⲧⲛⲉⲉⲓⲙⲉ ϩⲱⲧ ⲧⲏⲩⲧⲛ ⲉⲡⲁⲟⲩⲱ ϫⲉ ⲉⲓⲣⲟⲩ ϥⲛⲁⲟⲩⲱⲛϩ ⲛϩⲱⲃ ⲛⲓⲙ ⲉⲣⲱⲧⲛ ⲛϭⲓ ⲧⲩⲭⲓⲕⲟⲥ ⲡⲙⲉⲣⲓⲧ ⲛⲥⲟⲛ ⲁⲩⲱ ⲛⲇⲓⲁⲕⲟⲛⲟⲥ ⲙⲡⲓⲥⲧⲟⲥ ϩⲙ ⲡϫⲟⲉⲓⲥ
പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനുമായ തിഹിക്കൊസ് എന്റെ ക്ഷേമത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും നിങ്ങളെ അറിയിക്കും.
22 ⲕ̅ⲃ̅ ⲡⲁⲓ ⲉⲛⲧⲁⲓⲧⲛⲛⲟⲟⲩϥ ϣⲁⲣⲱⲧⲛ ⲉⲡⲉⲉⲓϩⲱⲃ ϫⲉ ⲉⲧⲉⲧⲛⲉⲉⲓⲙⲉ ⲉⲡⲉⲛⲟⲩⲱ ⲁⲩⲱ ⲛϥⲡⲁⲣⲁⲕⲁⲗⲉⲓ ⲛⲛⲉⲧⲛϩⲏⲧ
ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്.
23 ⲕ̅ⲅ̅ ϯⲣⲏⲛⲏ ⲛⲛⲉⲥⲛⲏⲩ ⲁⲩⲱ ⲧⲁⲅⲁⲡⲏ ⲙⲛ ⲧⲡⲓⲥⲧⲓⲥ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲡⲓⲱⲧ ⲙⲛ ⲡϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ
പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് വിശ്വാസവും സമാധാനവും സ്നേഹവും ലഭിക്കട്ടെ.
24 ⲕ̅ⲇ̅ ⲧⲉⲭⲁⲣⲓⲥ ⲙⲛ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲙⲉ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ϩⲛ ⲟⲩⲙⲛⲧⲁⲧⲧⲁⲕⲟ
നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അനശ്വരമായി സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ കൃപ ഉണ്ടായിരിക്കട്ടെ.

< ⳰ⲈⲪⲈⲤⲒⲞⲨⲤ 6 >