< ⲒⲰⲀⲚⲚⲎⲤ Ⲅ ̅ 1 >

1 ⲁ̅ ⲡⲉⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲉϥⲥϩⲁⲓ ⲛⲅⲁⲓⲟⲥ ⲡⲙⲉⲣⲓⲧ ⲡⲁⲓ ⲁⲛⲟⲕ ⲉϯⲙⲉ ⲙⲙⲟϥ ϩⲛ ⲟⲩⲙⲉ
മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്.
2 ⲃ̅ ⲡⲁⲙⲉⲣⲓⲧ ϯϣⲗⲏⲗ ⲉⲧⲣⲉⲧⲉⲕϩⲓⲏ ⲥⲟⲟⲩⲧⲛ ϩⲛ ϩⲱⲃ ⲛⲓⲙ ⲁⲩⲱ ⲉⲧⲣⲉⲕⲟⲩϫⲁⲓ ⲕⲁⲧⲁ ⲑⲉ ⲉⲧⲉⲣⲉⲧⲉⲕⲯⲩⲭⲏ ⲥⲟⲩⲧⲱⲛ
പ്രിയനേ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും ആരോഗ്യവാനായും ഇരിക്കേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
3 ⲅ̅ ⲁⲓⲣⲁϣⲉ ⲙⲙⲁⲧⲉ ⲛⲧⲉⲣⲟⲩⲉⲓ ⲛϭⲓ ⲛⲛⲉⲥⲛⲏⲩ ⲁⲩⲱ ⲁⲩⲉⲣ ⲙⲛⲧⲣⲉ ϩⲁⲣⲟⲕ ϩⲛ ⲧⲙⲉ ⲕⲁⲧⲁ ⲑⲉ ⲛⲧⲟⲕ ⲉⲧⲕⲙⲟⲟϣⲉ ϩⲛ ⲟⲩⲙⲉ
സഹോദരന്മാർ വന്നപ്പോൾ നീ സത്യത്തിൽ നടക്കുന്നു എന്നതായ നിന്റെ സത്യത്തിന് സാക്ഷ്യം പറയുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
4 ⲇ̅ ⲉⲙⲛϯ ⲣⲁϣⲉ ⲙⲙⲁⲩ ⲉⲛⲁⲁⲁϥ ⲡⲁⲓ ϫⲉⲕⲁⲥ ⲉⲓⲉⲥⲱⲧⲙ ϫⲉ ⲛⲁϣⲏⲣⲉ ⲙⲟⲟϣⲉ ϩⲛ ⲟⲩⲙⲉ
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്ന് കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല.
5 ⲉ̅ ⲡⲁⲙⲉⲣⲓⲧ ⲟⲩϩⲱⲃ ⲉϥⲟ ⲛϩⲟⲧ ⲡⲉⲧⲉⲕⲉⲓⲣⲉ ⲙⲙⲟϥ ⲡⲉⲧⲉⲕⲛⲁⲁϥ ⲉϩⲟⲩⲛ ⲛⲉⲥⲛⲏⲩ ⲁⲩⲱ ⲡⲁⲓ ⲉϩⲟⲩⲛ ⲛⲛⲉϣⲙⲟ
പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അപരിചിതർക്കും വേണ്ടി അദ്ധ്വാനിക്കുമ്പോഴെല്ലാം വിശ്വസ്തത കാണിക്കുന്നു.
6 ⲋ̅ ⲛⲁⲓ ⲛⲧⲁⲩⲣ ⲙⲛⲧⲣⲉ ⲛⲧⲉⲕⲁⲅⲁⲡⲏ ⲙⲡⲉⲙⲧⲟ ⲉⲃⲟⲗ ⲛⲧⲉⲕⲕⲗⲏⲥⲓⲁ ⲛⲁⲓ ⲕⲁⲗⲱⲥ ⲕⲛⲁⲁⲥ ⲉⲁⲕⲑⲡⲟⲟⲩ ⲉⲃⲟⲗ ϩⲙ ⲡⲉⲙⲡϣⲁ ⲙⲡⲛⲟⲩⲧⲉ
അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന് യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും.
7 ⲍ̅ ⲛⲧⲁⲩⲉⲓ ⲅⲁⲣ ⲉⲃⲟⲗ ϩⲁ ⲡⲣⲁⲛ ⲙⲡⲟⲩϫⲓ ⲗⲁⲁⲩ ⲛⲧⲟⲟⲧⲟⲩ ⲛⲛϩⲉⲑⲛⲟⲥ
തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്.
8 ⲏ̅ ⲁⲛⲟⲛ ϭⲉ ϣⲥⲉ ⲉⲣⲟⲛ ⲉϣⲱⲡ ⲉⲣⲟⲛ ⲛⲛⲁⲓ ⲛⲧⲉⲓⲙⲉⲓⲛⲉ ϫⲉⲕⲁⲥ ⲉⲛⲁϣⲱⲡⲉ ⲛϣⲃⲏⲣ ⲉⲣ ϩⲱⲃ ⲛⲧⲙⲉ
ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കണ്ടതാകുന്നു.
9 ⲑ̅ ⲁⲕⲥϩⲁⲓ ⲛⲛⲟⲩϩⲱⲃ ⲛⲧⲉⲕⲕⲗⲏⲥⲓⲁ ϫⲉ ⲡⲙⲁⲓⲣ ϣⲟⲣⲡ ⲛϩⲏⲧⲟⲩ ⲇⲓⲟⲧⲣⲟⲫⲏⲥ ⲛϥϣⲱⲡ ⲙⲙⲟⲛ ⲉⲣⲟϥ ⲁⲛ
സഭയ്ക്ക് ഞാൻ ചിലതെഴുതിയിരുന്നു: എങ്കിലും അവരിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല.
10 ⲓ̅ ⲉⲧⲃⲉ ⲡⲁⲓ ⲉⲓϣⲁⲛⲉⲓ ϯⲛⲁⲧⲣⲉⲧⲉⲧⲛⲛⲣ ⲡⲙⲉⲉⲩⲉ ⲛⲛⲉϥϩⲉⲃⲏⲩⲉ ⲉⲧⲉϥⲉⲓⲣⲉ ⲙⲙⲁⲩ ϩⲛ ϩⲉⲛϣⲁϫⲉ ⲉⲩϩⲟⲟⲩ ⲉϥⲟ ⲛϣⲟⲩϣⲟ ⲉϩⲣⲁⲓ ⲉϫⲱⲛ ⲁⲩⲱ ⲉϫⲛ ⲛⲁⲓ ⲙⲡⲉϥϩⲱ ⲉⲣⲟϥ ⲟⲩⲇⲉ ⲛⲧⲟϥ ⲛϥϣⲱⲡ ⲉⲣⲟϥ ⲁⲛ ⲛⲛⲉⲥⲛⲏⲩ ⲁⲩⲱ ϥⲕⲱⲗⲩ ⲛⲛⲉⲧϣⲱⲡ ⲙⲙⲟⲟⲩ ⲉⲣⲟⲟⲩ ⲁⲩⲱ ϥⲛⲟⲩϫ ⲙⲙⲟⲟⲩ ⲉⲃⲟⲗ ϩⲛ ⲧⲉⲕⲕⲗⲏⲥⲓⲁ
൧൦അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങൾക്ക് എതിരെ ദുർവ്വാക്കുകൾ പറഞ്ഞ് അവഹേളിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ അവന് ഓർമ്മവരുത്തും. അവൻ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തനാകാതെ താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നു.
11 ⲓ̅ⲁ̅ ⲡⲁⲙⲉⲣⲓⲧ ⲙⲡⲉⲣⲧⲉⲛⲧⲱⲛⲅ ⲉⲡⲡⲉⲑⲟⲟⲩ ⲁⲗⲗⲁ ⲉⲡⲡⲉⲧⲛⲁⲛⲟⲩϥ ⲡⲉⲧⲉⲓⲣⲉ ⲙⲡⲉⲧⲛⲁⲛⲟⲩϥ ⲟⲩⲉⲃⲟⲗ ⲡⲉ ϩⲙ ⲡⲛⲟⲩⲧⲉ ⲡⲉⲧⲉⲓⲣⲉ ⲙⲡⲡⲉⲑⲟⲟⲩ ⲙⲡⲉϥⲛⲁⲩ ⲉⲡⲛⲟⲩⲧⲉ
൧൧പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.
12 ⲓ̅ⲃ̅ ⲁⲩⲣ ⲙⲛⲧⲣⲉ ⲛⲇⲓⲙⲏⲧⲣⲓⲟⲥ ⲉⲃⲟⲗ ϩⲓⲧⲛ ⲟⲩⲟⲛ ⲛⲓⲙ ⲁⲩⲱ ϩⲓⲧⲛ ⲧⲙⲉ ⲁⲩⲱ ⲟⲛ ⲁⲛⲟⲛ ⲇⲉ ⲟⲛ ⲧⲛⲛⲉⲣ ⲙⲛⲧⲣⲉ ⲁⲩⲱ ⲕⲥⲟⲟⲩⲛ ϩⲱⲱⲕ ϫⲉ ⲧⲛⲙⲛⲧⲙⲛⲧⲣⲉ ⲟⲩⲙⲉ ⲧⲉ
൧൨ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താൽ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്ന് നീ അറിയുന്നു.
13 ⲓ̅ⲅ̅ ⲟⲩⲛϯ ϩⲁϩ ⲉⲥϩⲁⲓⲥⲟⲩ ⲛⲟⲕ ⲁⲗⲗⲁ ϯⲟⲩⲱϣ ⲁⲛ ⲉⲥϩⲁⲓⲥⲟⲩ ⲛⲁⲕ ϩⲓⲧⲛ ⲟⲩⲙⲉⲗⲁ ⲙⲛ ⲟⲩⲕⲁϣ
൧൩നിനക്ക് എഴുതി അയക്കുവാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാൻ എനിക്ക് ആഗ്രഹമില്ല.
14 ⲓ̅ⲇ̅ ϯϩⲉⲗⲡⲓⲍⲉ ⲇⲉ ⲉⲛⲁⲩ ⲉⲣⲟⲕ ϩⲛ ⲟⲩϭⲉⲡⲏ ⲛⲧⲉⲛϣⲁϫⲉ ⲙⲛ ⲛⲉⲛⲉⲣⲏⲩ ⲛⲧⲁⲡⲣⲟ ϩⲓ ⲧⲁⲡⲣⲟ ϯⲣⲏⲛⲏ ⲉⲥⲉϣⲱⲡⲉ ⲛⲁⲕ ⲥⲉϣⲓⲛⲉ ⲉⲣⲟⲕ ⲛϭⲓ ⲛⲛⲉⲛϣⲃⲉⲉⲣ ϣⲓⲛⲉ ⲉⲛⲉϣⲃⲉⲉⲣ ⲕⲁⲧⲁ ⲣⲁⲛ
൧൪എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം. നിനക്ക് സമാധാനം. സ്നേഹിതന്മാർ നിനക്ക് വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക.

< ⲒⲰⲀⲚⲚⲎⲤ Ⲅ ̅ 1 >