< ⲚⲒⲢⲰⳘⲈⲞⲤ 5 >

1 ⲁ̅ ⲉⲧⲁⲩ⳿ⲑⲙⲁⲓⲟⲛ ⲟⲩⲛ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⳿ⲫⲛⲁϩϯ ⲙⲁⲣⲉⲛ⳿ⲓⲣⲓ ⳿ⲛⲟⲩϩⲓⲣⲏⲛⲏ ϧⲁⲧⲉⲛ ⲫϯ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅.
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
2 ⲃ̅ ⲫⲏⲉⲧⲁ ⳿ⲡϫⲓⲛ⳿ⲓ ⳿ⲉϧⲟⲩⲛ ϣⲱⲡⲓ ⲛⲁⲛ ⳿ⲉⲃⲟⲗ ϩⲓⲧⲟⲧϥ ϧⲉⲛ ⳿ⲫⲛⲁϩϯ ⳿ⲉⲡⲁⲓ⳿ϩⲙⲟⲧ ⲫⲏⲉⲧⲉⲛⲟϩⲓ ⳿ⲉⲣⲁⲧⲉⲛ ⳿ⲛϧⲏⲧϥ ⲟⲩⲟϩ ⲉⲛϣⲟⲩϣⲟⲩ ⳿ⲙⲙⲟⲛ ϧⲉⲛ ⲟⲩϩⲉⲗⲡⲓⲥ ⳿ⲛⲧⲉ ⳿ⲡⲱⲟⲩ ⳿ⲛⲧⲉ ⲫϯ.
നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.
3 ⲅ̅ ⲟⲩ ⲙⲟⲛⲟⲛ ⲇⲉ ⲁⲗⲗⲁ ⲉⲛⲉⲣ⳿ⲡⲕⲉϣⲟⲩϣⲟⲩ ⳿ⲙⲙⲟⲛ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲛⲓϩⲟϫϩⲉϫ ⲉⲛ⳿ⲉⲙⲓ ϫⲉ ⲡⲓϩⲟϫϩⲉϫ ⲁϥⲉⲣϩⲱⲃ ⲉⲩϩⲩⲡⲟⲙⲟⲛⲏ.
അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
4 ⲇ̅ ϯϩⲩⲡⲟⲙⲟⲛⲏ ⲇⲉ ⲉⲩⲇⲟⲕⲓⲙⲏ ϯⲇⲟⲕⲓⲙⲏ ⲇⲉ ⲉⲩϩⲉⲗⲡⲓⲥ.
നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.
5 ⲉ̅ ϯϩⲉⲗⲡⲓⲥ ⲇⲉ ⳿ⲙⲡⲁⲥϭⲓϣⲓⲡⲓ ϫⲉ ϯⲁⲅⲁⲡⲏ ⳿ⲛⲧⲉ ⲫϯ ⲁⲥⲫⲱⲛ ⳿ⲉⲃⲟⲗ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲛⲉⲛϩⲏⲧ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⲉⲧⲁϥⲧⲏ ⲓϥ ⲛⲁⲛ.
പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നിരിക്കുന്നുവല്ലോ.
6 ⲋ̅ ⲓⲥϫⲉ ⲅⲁⲣ ⲉⲧⲓ ⲉⲛⲟⲓ ⳿ⲛⲁⲥⲑⲉⲛⲏⲥ ⳿ⲛⲟⲩⲥⲏⲟⲩ Ⲡⲭ̅ⲥ̅ ⲁϥⲙⲟⲩ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲛⲓ⳿ⲁⲥⲉⲃⲏⲥ.
നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തൎക്കുവേണ്ടി മരിച്ചു.
7 ⲍ̅ ⲙⲟⲅⲓⲥ ⲅⲁⲣ ϣⲁⲧⲉ ⲟⲩⲁⲓ ⲙⲟⲩ ⳿ⲉϫⲉⲛ ⲟⲩ⳿ⲑⲙⲏⲓ ⲧⲁⲭⲁ ⲅⲁⲣ ⳿ⲛⲧⲉ ⲟⲩⲁⲓ ⲉⲣⲧⲟⲗⲙⲁⲛ ⳿ⲉⲙⲟⲩ ⳿ⲉϫⲉⲛ ⲡⲓⲡⲉⲑⲛⲁⲛⲉϥ.
നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുൎല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
8 ⲏ̅ ⳿ϥⲧⲁϩⲟ ⲇⲉ ⳿ⲛⲧⲉϥⲁⲅⲁⲡⲏ ⳿ⲉϧⲟⲩⲛ ⳿ⲉⲣⲟⲛ ⳿ⲛϫⲉ ⲫϯ ϫⲉ ⲉⲧⲓ ⲉⲛⲟⲓ ⳿ⲛⲣⲉϥⲉⲣⲛⲟⲃⲓ Ⲡⲭ̅ⲥ̅ ⲁϥⲙⲟⲩ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱⲛ.
ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദൎശിപ്പിക്കുന്നു.
9 ⲑ̅ ⳿ⲛϩⲟⲩ⳿ⲟ ⲙⲁⲗⲗⲟⲛ ⲉⲧⲁⲩ⳿ⲑⲙⲁⲓⲟⲛ ϯⲛⲟⲩ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲡⲉϥ⳿ⲥⲛⲟϥ ⲉⲛ⳿ⲉⲛⲟϩⲉⲙ ⳿ⲉⲃⲟⲗ ϩⲓⲧⲟⲧϥ ⲥⲁⲃⲟⲗ ⳿ⲙ⳿ⲡϫⲱⲛⲧ.
അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.
10 ⲓ̅ ⲓⲥϫⲉ ⲅⲁⲣ ⲉⲛⲟⲓ ⳿ⲛϫⲁϫⲓ ⲁⲛϩⲱⲧⲡ ⳿ⲉⲫϯ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⳿ⲫⲙⲟⲩ ⳿ⲛⲧⲉ ⲡⲉϥϣⲏⲣⲓ ⳿ⲛϩⲟⲩ⳿ⲟ ⲙⲁⲗⲗⲟⲛ ⲉⲧⲁⲛϩⲱⲧⲡ ⳿ⲉⲣⲟϥ ⲉⲛ⳿ⲉⲛⲟϩⲉⲙ ⳿ⲛ⳿ϩⲣⲏⲓ ϧⲉⲛ ⲡⲉϥⲱⲛϧ.
ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
11 ⲓ̅ⲁ̅ ⲟⲩ ⲙⲟⲛⲟⲛ ⲇⲉ ⲁⲗⲗⲁ ⲁⲛⲉⲣ⳿ⲡⲕⲉϣⲟⲩϣⲟⲩ ⳿ⲙⲙⲟⲛ ϧⲉⲛ ⲫϯ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲫⲁⲓ ⲉⲧⲁⲛϭⲓ ⳿ⲙⲡⲓϩⲱⲧⲡ ⳿ⲉⲃⲟⲗ ϩⲓⲧⲟⲧϥ.
അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.
12 ⲓ̅ⲃ̅ ⲉⲑⲃⲉ ⲫⲁⲓ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲁ ⳿ⲫⲛⲟⲃⲓ ⳿ⲓ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲓⲕⲟⲥⲙⲟⲥ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩⲣⲱⲙⲓ ⳿ⲛⲟⲩⲱⲧ ⲟⲩⲟϩ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⳿ⲫⲛⲟⲃⲓ ⲁ ⳿ⲫⲙⲟⲩ ϣⲱⲡⲓ ⲟⲩⲟϩ ⲡⲁⲓⲣⲏϯ ⲁ ⲡⲓⲙⲟⲩ ϣⲉ ⳿ⲉϧⲟⲩⲛ ⳿ⲉⲣⲱⲙⲓ ⲛⲓⲃⲉⲛ ⲫⲏⲉⲧⲁⲩⲉⲣⲛⲟⲃⲓ ⳿ⲛϧⲏⲧϥ.
അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
13 ⲓ̅ⲅ̅ ϣⲁ ⳿ⲫⲛⲟⲙⲟⲥ ⲅⲁⲣ ⲛⲁⲣⲉ ⳿ⲫⲛⲟⲃⲓ ϧⲉⲛ ⲡⲓⲕⲟⲥⲙⲟⲥ ⳿ⲫⲛⲟⲃⲓ ⲇⲉ ⲛⲁⲩⲱⲡ ⳿ⲙⲙⲟϥ ⲁⲛ ⳿ⲉ⳿ⲙⲙⲟⲛ ⲛⲟⲙⲟⲥ ϣⲟⲡ.
പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
14 ⲓ̅ⲇ̅ ⲁⲗⲗⲁ ⳿ⲫⲙⲟⲩ ⲁϥⲉⲣⲟⲩⲣⲟ ⲓⲥϫⲉⲛ ⲁⲇⲁⲙ ϣⲁ ⲙⲱ⳿ⲩⲥⲏⲥ ⲛⲉⲙ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲛⲏⲉⲧⲉ ⳿ⲙⲡⲟⲩⲉⲣⲛⲟⲃⲓ ϧⲉⲛ ⳿ⲡ⳿ⲓⲛⲓ ⳿ⲛϯⲡⲁⲣⲁⲃⲁⲥⲓⲥ ⳿ⲛⲧⲉ Ⲁⲇⲁⲙ ⲉⲧⲉ ⳿ⲡⲧⲩⲡⲟⲥ ⳿ⲛⲧⲉ ⲡⲉⲑⲛⲏⲟⲩ ⲡⲉ.
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
15 ⲓ̅ⲉ̅ ⲁⲗⲗⲁ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲁⲛ ⳿ⲙⲡⲓⲡⲁⲣⲁ⳿ⲡⲧⲱⲙⲁ ⲫⲁⲓ ⲡⲉ ⳿ⲙ⳿ⲫⲣⲏϯ ⳿ⲙⲡⲓ⳿ϩⲙⲟⲧ ⲓⲥϫⲉ ⲅⲁⲣ ϧⲉⲛ ⲡⲓⲡⲁⲣⲁⲡⲧⲱⲙⲁ ⳿ⲛⲧⲉ ⲟⲩⲁⲓ ⲁ ⲟⲩⲙⲏϣ ⲙⲟⲩ ⳿ⲛϩⲟⲩⲟ ⲙⲁⲗⲗⲟⲛ ⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉ ⲫϯ ⲛⲉⲙ ϯⲇⲱⲣⲉ⳿ⲁ ϧⲉⲛ ⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉ ⲡⲓⲣⲱⲙⲓ ⳿ⲛⲟⲩⲱⲧ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲁϥⲉⲣϩⲟⲩ⳿ⲟ ⳿ⲉⲟⲩⲙⲏϣ.
എന്നാൽ ലംഘനത്തിന്റെ കാൎയ്യവും കൃപാവരത്തിന്റെ കാൎയ്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകൎക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
16 ⲓ̅ⲋ̅ ⲟⲩⲟϩ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲁⲛ ⲉⲧⲉ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩⲁⲓ ⳿ⲉⲁϥⲉⲣⲛⲟⲃⲓ ⲡⲉ ⲡⲓⲧⲁⲓⲟ ⲡⲓϩⲁⲡ ⲙⲉⲛ ⲅⲁⲣ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩⲁⲓ ⲡⲉ ⲉⲩⲕⲁⲧⲁ⳿ⲕⲣⲓⲙⲁ ⲡⲓ⳿ϩⲙⲟⲧ ⲇⲉ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩⲙⲏϣ ⳿ⲙⲡⲁⲣⲁ⳿ⲡⲧⲱⲙⲁ ⲉⲩ⳿ⲑⲙⲁⲓⲟ.
ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാൎയ്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീൎന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിൎന്നു.
17 ⲓ̅ⲍ̅ ⲓⲥϫⲉ ⲅⲁⲣ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⳿ⲫⲛⲟⲃⲓ ⳿ⲛⲧⲉ ⲡⲓⲟⲩⲁⲓ ⲁ ⳿ⲫⲙⲟⲩ ⲁϥⲉⲣⲟⲩⲣⲟ ⳿ⲛϩⲟⲩ⳿ⲟ ⲙⲁⲗⲗⲟⲛ ⲛⲏⲉⲑⲛⲁϭⲓ ⳿ⲙⲡⲓϩⲟⲩ⳿ⲟ ⳿ⲛⲧⲉ ⲡⲓ⳿ϩⲙⲟⲧ ⲛⲉⲙ ϯⲇⲱⲣⲉ⳿ⲁ ⳿ⲛⲧⲉ ϯⲙⲉⲑⲙⲏⲓ ⲉⲩ⳿ⲉⲉⲣⲟⲩⲣⲟ ϧⲉⲛ ⲟⲩⲱⲛϧ ϣⲁ ⳿ⲉⲛⲉϩ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩⲣⲱⲙⲓ ⳿ⲛⲟⲩⲱⲧ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅.
ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
18 ⲓ̅ⲏ̅ ϩⲁⲣⲁ ⲟⲩⲛ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲁ ⳿ⲫⲛⲟⲃⲓ ϣⲱⲡⲓ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲓⲟⲩⲁⲓ ⲁϥ⳿ⲓ ⳿ⲉϫⲉⲛ ⲣⲱⲙⲓ ⲛⲓⲃⲉⲛ ⲉⲩϩⲓⲟⲩⲓ ⳿ⲙ⳿ⲡϩⲁⲡ ⲡⲁⲓⲣⲏϯ ⲟⲛ ⲡⲓ⳿ⲑⲙⲁⲓⲟ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩⲁⲓ ⲡⲉ ⳿ⲉϫⲉⲛ ⲣⲱⲙⲓ ⲛⲓⲃⲉⲛ ⲉⲩ⳿ⲑⲙⲁⲓⲟ ⳿ⲛⲧⲉ ⳿ⲡⲱⲛϧ.
അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യൎക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യൎക്കും ജീവകാരണമായ നീതീകരണവും വന്നു.
19 ⲓ̅ⲑ̅ ⳿ⲙ⳿ⲫⲣⲏϯ ⲅⲁⲣ ⲉⲧⲉ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⳿ⲑⲙⲉⲧⲁⲧⲥⲱⲧⲉⲙ ⳿ⲛⲧⲉ ⲡⲓⲣⲱⲙⲓ ⳿ⲛⲟⲩⲱⲧ ⲁⲩϣⲱⲡⲓ ⳿ⲛⲣⲉϥⲉⲣⲛⲟⲃⲓ ⳿ⲛϫⲉ ⲛⲓⲙⲏϣ ⲡⲁⲓⲣⲏϯ ⲟⲛ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⳿ⲑⲙⲉⲧⲣⲉϥⲥⲱⲧⲉⲙ ⳿ⲛⲧⲉ ⲡⲓⲟⲩⲁⲓ ⲥⲉⲛⲁϣⲱⲡⲓ ⳿ⲛ⳿ⲑⲙⲏⲓ ⳿ⲛϫⲉ ⲛⲓⲙⲏϣ.
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീൎന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
20 ⲕ̅ ⲫⲛⲟⲙⲟⲥ ⲇⲉ ⲁϥ⳿ⲓ ⳿ⲉϧⲟⲩⲛ ϩⲓⲛⲁ ⳿ⲛⲧⲉ ⳿ⲫⲛⲟⲃⲓ ⳿ⲁϣⲁⲓ ⲫⲏ ⲇⲉ ⲉⲧⲁ ⲡⲉϥⲛⲟⲃⲓ ⲉⲣϩⲟⲩ⳿ⲟ ⲁϥⲉⲣϩⲟⲩ⳿ⲟ ⳿ⲁϣⲁⲓ ⲛⲁϥ ⳿ⲛϫⲉ ⲡⲓ⳿ϩⲙⲟⲧ.
എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേൎന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വൎദ്ധിച്ചു.
21 ⲕ̅ⲁ̅ ϩⲓⲛⲁ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲁ ⳿ⲫⲛⲟⲃⲓ ⲉⲣⲟⲩⲣⲟ ϧⲉⲛ ⳿ⲫⲙⲟⲩ ⲡⲁⲓⲣⲏϯ ⲟⲛ ⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉϥⲉⲣⲟⲩⲣⲟ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ϯⲙⲉⲑⲙⲏⲓ ⲉⲩⲱⲛϧ ϣⲁ ⲉⲛⲉϩ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲡⲉⲛ⳪ (aiōnios g166)
പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കൎത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ. (aiōnios g166)

< ⲚⲒⲢⲰⳘⲈⲞⲤ 5 >