< ⲒⲞⲨⲆⲀⲤ 1 >

1 ⲁ̅ ⲓⲟⲩⲇⲁⲥ ⳿ⲫⲃⲱⲕ ⳿ⲛⲒⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲡⲥⲟⲛ ⲇⲉ ⳿ⲛⲓⲁⲕⲱⲃⲟⲥ ⳿ⲛⲛⲏⲉⲧⲁⲩⲙⲉⲛⲣⲓⲧⲟⲩ ϧⲉⲛ ⲫϯ ⳿ⲫⲓⲱⲧ ⲟⲩⲟϩ ⲁⲩ⳿ⲁⲣⲉϩ ⳿ⲉⲣⲱⲟⲩ ⳿ⲛⲒⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲛⲏⲉⲧⲑⲁϩⲉⲙ.
യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്ക് എഴുതുന്നത്:
2 ⲃ̅ ⳿ⲫⲛⲁⲓ ⲛⲉⲙ ⳿ⲧϩⲓⲣⲏⲛⲏ ⲛⲉⲙ ϯⲁⲅⲁⲡⲏ ⳿ⲛⲧⲟⲩ⳿ⲁϣⲁⲓ ⲛⲱⲧⲉⲛ.
നിങ്ങൾക്ക് കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.
3 ⲅ̅ ⲛⲁⲙⲉⲛⲣⲁϯ ⳿ⲥⲡⲟⲩⲇⲏ ⲛⲓⲃⲉⲛ ⳿ⲉϯⲣⲁ ⳿ⲙⲙⲱⲟⲩ ⲉⲓ⳿ⲥϧⲁⲓ ⲛⲱⲧⲉⲛ ⲉⲑⲃⲉ ⲡⲉⲧⲉⲛⲟⲩϫⲁⲓ ⲉⲩⲥⲟⲡ ⲁⲥⲉⲣⲁⲛⲁⲅⲕⲏ ⳿ⲉⲣⲟⲓ ⳿ⲉ⳿ⲥϧⲁⲓ ⲛⲱⲧⲉⲛ ⳿ⲉϯⲛⲟⲙϯ ϫⲉ ⳿ⲛⲧⲉⲧⲉⲛⲉⲣⲁⲅⲱⲛⲓⲍⲉⲥⲑⲉ ϧⲉⲛ ⲡⲓⲛⲁϩϯ ⲉⲧⲁⲩⲧⲏⲓϥ ⳿ⲛⲟⲩⲥⲟⲡ ⳿ⲛⲧⲉⲛ ⲑⲏⲛⲟⲩ ϧⲁ ⲛⲓ⳿ⲁⲅⲓⲟⲥ.
പ്രിയരേ, നമ്മുടെ പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ സകലപ്രയത്നവും ചെയ്തുകൊണ്ടിരിക്കുമ്പോൾ, വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിന് നിങ്ങളെ പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്ന് എനിക്ക് തോന്നി.
4 ⲇ̅ ⲁⲩⲥⲁϧⲙⲟⲩ ⲅⲁⲣ ⳿ⲛϫⲉ ϩⲁⲛⲣⲱⲙⲓ ⳿ⲉϧⲟⲩⲛ ⳿ⲉⲣⲟⲛ ⲛⲏⲉⲧⲁⲩⲉⲣϣⲟⲣⲡ ⳿ⲛ⳿ⲥϧⲁⲓ ⲉⲑⲃⲏ ⲧⲟⲩ ⳿ⲉⲡⲁⲓϩⲁⲡ ⲉⲩⲟⲓ ⳿ⲛⲁⲥⲉⲃⲏⲥ ⲉⲩϣⲓⲃϯ ⳿ⲙⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉ ⲡⲉⲛ⳪ ⲉϧⲟⲩⲛ ⳿ⲉⲟⲩⲥⲱϥ ⲟⲩⲟϩ ⳿ⲫⲛⲏⲃ ⳿ⲙⲙⲁⲩⲁⲧϥ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲉⲩϫⲱⲗ ⳿ⲙⲙⲟϥ ⳿ⲉⲃⲟⲗ.
നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞ് വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നു.
5 ⲉ̅ ϯⲟⲩⲱϣ ⳿ⲉ⳿ⲑⲣⲉⲧⲉⲛ⳿ⲉⲙⲓ ϩⲱⲥ ⳿ⲉⲣⲉⲧⲉⲛⲥⲱⲟⲩⲛ ⳿ⲛϩⲱⲃ ⲛⲓⲃⲉⲛ ϫⲉ ⲟⲩⲥⲟⲡ ⲁ Ⲓⲏ̅ⲥ̅ ⲛⲟϩⲉⲙ ⳿ⲙⲡⲉϥⲗⲁⲟⲥ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲡⲕⲁϩⲓ ⳿ⲛⲭⲏⲙⲓ ⳿ⲫⲙⲁϩⲥⲟⲡ ⲇⲉ ⲃ̅ ⲛⲏⲉⲧⲉ ⳿ⲙⲡⲟⲩⲛⲁϩϯ ⲁϥⲧⲁⲕⲱⲟⲩ.
നിങ്ങൾക്ക് സകലവും അറിയാമെങ്കിലും നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവ് ജനത്തെ മിസ്രയീമിൽനിന്ന് രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
6 ⲋ̅ ϩⲁⲛⲕⲉⲁⲅⲅⲉⲗⲟⲥ ⳿ⲙⲡⲟⲩ⳿ⲁⲣⲉϩ ⲉⲧⲟⲩⲁⲣⲭⲏ ⲁⲗⲗⲁ ⲁⲩⲭⲱ ⳿ⲙⲡⲟⲩⲙⲁ⳿ⲛϣⲱⲡⲓ ⳿ⲛⲥⲱⲟⲩ ⲁϥ⳿ⲁⲣⲉϩ ⳿ⲉⲣⲱⲟⲩ ⳿ⲉϧⲟⲩⲛ ϧⲁ ⳿ⲡⲭⲁⲕⲓ ϧⲉⲛ ϩⲁⲛ⳿ⲥⲛⲁⲩϩ ⳿ⲛⲉⲛⲉϩ ⳿ⲉⲡⲓϩⲁⲡ ⳿ⲛⲧⲉ ⲡⲓⲛⲓϣϯ ⳿ⲛ⳿ⲉϩⲟⲟⲩ. (aïdios g126)
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. (aïdios g126)
7 ⲍ̅ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲥⲟⲇⲟⲙⲁ ⲛⲉⲙ ⲅⲟⲙⲟⲣⲣⲁ ⲛⲉⲙ ⲛⲓⲕⲉⲡⲟⲗⲓⲥ ⲉⲧⲕⲱϯ ⳿ⲉⲣⲱⲟⲩ ⲉⲧⲁⲩⲉⲣⲡⲟⲣⲛⲉⲩⲓⲛ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲛⲁⲓ ⲟⲩⲟϩ ⲁⲩϣⲉ ⲛⲱⲟⲩ ⲥⲁⲫⲁϩⲟⲩ ⳿ⲛϩⲁⲛⲕⲉⲥⲁⲣⲝ ⲥⲉⲭⲏ ⲉⲩ⳿ⲥⲙⲟⲧ ⳿ⲛⲧⲉ ⲡⲓ⳿ⲭⲣⲱⲙ ⳿ⲛⲉⲛⲉϩ ⲉⲩⲛⲁϭⲓ ⳿ⲛⲟⲩϩⲁⲡ. (aiōnios g166)
അതുപോലെ സൊദോമും ഗൊമോറയും അതിന് ചുറ്റുമുള്ള പട്ടണങ്ങളും അവർക്ക് സമമായി വ്യഭിചാരത്തിലും ഭോഗാസക്തിയിലും നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചുകൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു. (aiōnios g166)
8 ⲏ̅ ⲡⲁⲓⲣⲏϯ ⲟⲛ ⲛⲁⲓⲕⲉⲭⲱⲟⲩⲛⲓ ⲥⲉⲥⲱϥ ⳿ⲛⲧⲟⲩⲥⲁⲣⲝ ϧⲉⲛ ⳿ⲡⲫⲱⲣ ⳿ⲛⲧⲉ ϩⲁⲛⲣⲁⲥⲟⲩ⳿ⲓ ϯ ⲙⲉⲧ⳪ ⲇⲉ ⲥⲉϣⲱϣϥ ⳿ⲙⲙⲟⲥ ⲛⲓⲱⲟⲩ ⲥⲉϫⲉⲟⲩ⳿ⲁ ⳿ⲉⲣⲱⲟⲩ.
അങ്ങനെ തന്നെ ഇവരും സ്വപ്നാവസ്ഥയിലായി തങ്ങളുടെ ശരീരങ്ങളെ മലിനമാക്കുകയും ദൈവീകകര്‍ത്തൃത്വത്തെ തിരസ്കരിക്കുകയും ഉന്നതശക്തികളെ ദുഷിച്ചുപറയുകയും ചെയ്യുന്നു.
9 ⲑ̅ ⲙⲓⲭⲁⲏⲗ ⲇⲉ ⲡⲓⲁⲣⲭⲏⲁⲅⲅⲉⲗⲟⲥ ⲉϥϫⲱ ⳿ⲙⲙⲟⲥ ⲟⲩⲃⲉ ⲡⲓⲇⲓ⳿ⲁⲃⲟⲗⲟⲥ ⲛⲁϥⲥⲁϫⲓ ⲉⲑⲃⲉ ⳿ⲡⲥⲱⲙⲁ ⳿ⲙⲙⲱⲩⲥⲏⲥ ⳿ⲙⲡⲉϥⲉⲣⲧⲟⲗⲙⲁⲛ ⳿ⲉ⳿ⲉⲛ ⲟⲩϩⲁⲡ ⳿ⲛϫⲉⲟⲩ⳿ⲁ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱϥ ⲁⲗⲗⲁ ⲡⲉϫⲁϥ ϫⲉ ⲉⲣⲉ Ⲡ⳪ ⲉⲣⲉⲡⲓⲧⲓⲙⲁⲛ ⲛⲁⲕ.
എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശവശരീരത്തെക്കുറിച്ച് പിശാചിനോട് തർക്കിച്ച് വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: ‘കർത്താവ് നിന്നെ ഭത്സിക്കട്ടെ’ എന്നു പറഞ്ഞതേ ഉള്ളൂ.
10 ⲓ̅ ⲛⲁⲓ ⲇⲉ ⲛⲏ ⲙⲉⲛ ⲉⲧⲉ ⳿ⲛⲥⲉ⳿ⲉⲙⲓ ⳿ⲉⲣⲱⲟⲩ ⲁⲛ ⲥⲉϫⲉⲟⲩ⳿ⲁ ⳿ⲛϧⲏⲧⲟⲩ ⲛⲏ ⲇⲉ ⲉⲧⲟⲩⲥⲱⲟⲩⲛ ⳿ⲙⲙⲱⲟⲩ ⲫⲩⲥⲓⲕⲱⲥ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲛⲓⲧⲉⲃⲛⲱⲟⲩ⳿ⲓ ⳿ⲛⲁⲧⲥⲁϫⲓ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲛⲁⲓ ⲥⲉⲧⲁⲕⲏⲟⲩⲧ.
൧൦ഇവരോ തങ്ങൾക്ക് മനസ്സിലാകാത്ത സകല കാര്യങ്ങളെയും ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളേപ്പോലെ സ്വാഭാവികമായി മനസ്സിലാക്കുന്ന കാര്യങ്ങൾകൊണ്ട് അവർ തങ്ങളെത്തന്നെ നശിപ്പിക്കുന്നു.
11 ⲓ̅ⲁ̅ ⲟⲩⲟⲓ ⲛⲱⲟⲩ ϫⲉ ⲁⲩⲙⲟϣⲓ ϩⲓ ⳿ⲫⲙⲱⲓⲧ ⲟⲩⲟϩ ⲁⲩⲫⲱⲛ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲧⲥⲟⲣⲙⲉⲥ ⳿ⲙ⳿ⲫⲃⲉⲭ ⲉ ⳿ⲙⲃⲁⲗⲁⲁⲙ ⲟⲩⲟϩ ⲁⲩⲧⲁⲕⲟ ϧⲉⲛ ϯ ⲁⲛⲧⲓⲗⲟⲅⲓⲁ ⳿ⲛⲧⲉ ⲕⲟⲣⲉ.
൧൧അവർക്ക് അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ച് ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നെ ഏല്പിക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
12 ⲓ̅ⲃ̅ ⲛⲁⲓ ⲛⲉ ⲛⲏⲉⲧⲟⲓ ⳿ⲛⲁϭⲛⲓ ϧⲉⲛ ⲛⲉⲧⲉⲛⲁⲅⲁⲡⲏ ⲉⲩⲟⲩⲛⲟϥ ⲛⲉⲙⲱⲧⲉⲛ ⲉⲩⲟⲓ ⳿ⲙⲙⲁⲛ⳿ⲉⲥⲱⲟⲩ ⳿ⲉⲣⲱⲟⲩ ⳿ⲙⲙⲁⲩⲁⲧⲟⲩ ϧⲉⲛ ⲟⲩⲙⲉⲧⲁⲧϩⲟϯ ϩⲁⲛϭⲏⲡⲓ ⳿ⲛⲁⲑⲙⲱⲟⲩ ⲛⲉ ⲟⲩⲟⲛ ⲉⲣⲉ ⳿ⲡⲑⲏ ⲟⲩ ϭⲓ ⳿ⲙⲙⲱⲟⲩ ⲟⲩⲟϩ ⲉϥ⳿ⲓⲛⲓ ⳿ⲙⲙⲱⲟⲩ ϩⲁⲛ⳿ϣϣⲏⲛ ⳿ⲛⲧⲉ ⳿ⲡⲑⲓⲛⲟⲡⲟⲣⲟⲛ ⲛⲉ ⳿ⲛⲁⲧⲟⲩⲧⲁϩ ⳿ⲉⲁⲩⲙⲟⲩ ⳿ⲛⲥⲟⲡⲃ̅ ⳿ⲉⲁⲩϥⲟϫⲟⲩ ⲛⲉⲙ ⲧⲟⲩⲛⲟⲩⲛⲓ.
൧൨ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നു കഴിക്കുമ്പോൾ ഭയംകൂടാതെ ഭക്ഷിക്കുന്നവർ; കാറ്റിൽ പാറിനടക്കുന്ന മേഘങ്ങൾ; ഫലം ഉണങ്ങിപ്പോയും ഫലമില്ലാതെയും, രണ്ടു തവണ ചത്തതും വേരോടെ പിഴുതെടുക്കപ്പെട്ടതുമായ വൃക്ഷങ്ങൾ;
13 ⲓ̅ⲅ̅ ϩⲁⲛϩⲱⲓⲙⲓ ⳿ⲛⲁⲅⲣⲓⲟⲛ ⳿ⲛⲧⲉ ⳿ⲫⲓⲟⲙ ⲛⲉ ⲉⲩϩⲓ⳿ⲥⲫⲏⲓϯ ⳿ⲛⲟⲩϣⲓⲡⲓ ϩⲁⲛⲥⲓⲟⲩ ⲉⲩⲥⲟⲣⲉⲙ ⲛⲉ ⲉⲩ⳿ⲁⲣⲉϩ ⲛⲱⲟⲩ ⳿ⲉ⳿ⲡⲭⲁⲕⲓ ⳿ⲛⲧⲉ ⳿ⲧⲭⲉⲙⲥ ⳿ⲛⲉⲛⲉϩ. (aiōn g165)
൧൩സ്വന്തം നാണക്കേട് നുരച്ചുതള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവെച്ചിരിക്കുന്ന വഴിതെറ്റി അലയുന്ന നക്ഷത്രങ്ങൾ തന്നെ. (aiōn g165)
14 ⲓ̅ⲇ̅ ⲁϥⲉⲣ⳿ⲡⲣⲟⲫⲏⲧⲉⲩⲓⲛ ⲇⲉ ⲟⲛ ϧⲁ ⲛⲁⲓ ⳿ⲛϫⲉ ⲡⲓⲙⲁϩⲍ̅ ⲓⲥϫⲉⲛ ⲁⲇⲁⲙ ⲉⲛⲱⲭ ⲉϥϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲓⲥ Ⲡ⳪ ⲁϥ⳿ⲓ ϧⲉⲛ ϩⲁⲛ⳿ⲑⲃⲁ ⳿ⲛⲁⲅⲅⲉⲗⲟⲥ ⲉⲩⲟⲩⲁⲃ ⳿ⲛⲧⲁϥ.
൧൪ആദാമിൽനിന്ന് ഏഴാംതലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ച്:
15 ⲓ̅ⲉ̅ ⲉϥ⳿ⲓⲣⲓ ⳿ⲛⲟⲩϩⲁⲡ ϧⲁ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲟⲩⲟϩ ⳿ⲉⲥⲟϩⲓ ⳿ⲛⲛⲓⲁⲥⲉⲃⲏⲥ ⲧⲏⲣⲟⲩ ⲉⲑⲃⲉ ϩⲱⲃ ⲛⲓⲃⲉⲛ ⳿ⲛⲧⲉ ⲛⲟⲩ⳿ϩⲃⲏⲟⲩ⳿ⲓ ⳿ⲙⲙⲉⲧⲁⲥⲉⲃⲏⲥ ⲉⲧⲁⲩⲉⲣⲁⲥⲉⲃⲏ ⲥ ⲛⲉⲙ ⲉⲑⲃⲉ ϩⲱⲃ ⲛⲓⲃⲉⲛ ⲉⲑⲛⲁϣⲧ ⲛⲏⲉⲧⲁⲩⲥⲁϫⲓ ⳿ⲙⲙⲱⲟⲩ ϧⲁⲣⲟϥ ⳿ⲉϩⲁⲛⲣⲉϥⲉⲣⲛⲟⲃⲓ ⲛⲉ ⳿ⲛⲁⲥⲉⲃⲏⲥ.
൧൫“ഇതാ കർത്താവ് എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികൾ നിമിത്തവും, ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകല ക്രൂരവാക്കുകൾ നിമിത്തവും, ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” എന്ന് പ്രവചിച്ചു.
16 ⲓ̅ⲋ̅ ⲛⲁⲓ ⲛⲉ ⲛⲓⲣⲉϥ⳿ⲭⲣⲉⲙⲣⲉⲙ ⳿ⲛⲣⲉϥϥⲓⲁⲣⲓⲕⲓ ⲉⲩⲙⲟϣⲓ ⲕⲁⲧⲁ ⲛⲟⲩ⳿ⲉⲡⲓⲑⲩⲙⲓⲁ ⲟⲩⲟϩ ⲣⲱⲟⲩ ⲥⲁϫⲓ ϧⲉⲛ ⲟⲩϩⲟⲩ⳿ⲟ ⲉⲩⲟⲓ ⳿ⲛ⳿ϣⲫⲏⲣⲓ ⳿ⲉϩⲁ⳿ⲛϩⲟ ⲉⲑⲃⲉ ϩⲏⲟⲩ.
൧൬അവർ പിറുപിറുപ്പുകാർ, ആവലാതി പറയുന്നവർ, തങ്ങളുടെ ദുരാഗ്രഹങ്ങളുടെ പുറകെനടക്കുന്നവർ, വമ്പുപറയുന്നവർ, കാര്യസാദ്ധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുന്നവർ.
17 ⲓ̅ⲍ̅ ⳿ⲛⲑⲱⲧⲉⲛ ⲇⲉ ⲛⲁⲙⲉⲛⲣⲁϯ ⲁⲣⲓ⳿ⲫⲙⲉⲩⲓ ⳿ⲛⲛⲓⲥⲁϫⲓ ⲉⲧⲁⲩϫⲟⲧⲟⲩ ⲓⲥϫⲉⲛ ϣⲟⲣⲡ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⳿ⲛⲧⲉ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅.
൧൭നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർക്കുവിൻ.
18 ⲓ̅ⲏ̅ ϫⲉ ⲛⲁⲩϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ⲡⲉ ϫⲉ ⳿ⲉ⳿ⲡϧⲁ⳿ⲉ ⳿ⲛⲧⲉ ⲛⲓⲥⲏⲟⲩ ⲉⲩ⳿ⲉ⳿ⲓ ⳿ⲛϫⲉ ϩⲁⲛⲣⲉϥⲉⲣϩⲁⲗ ⲉⲩⲙⲟϣⲓ ⲕⲁⲧⲁ ⲛⲓ⳿ⲉⲡⲓⲑⲩⲙⲓⲁ ⳿ⲛⲧⲉ ⲛⲟⲩⲙⲉⲧⲁⲥⲉⲃⲏ ⲥ.
൧൮അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോട് പറഞ്ഞുവല്ലോ.
19 ⲓ̅ⲑ̅ ⲛⲁⲓ ⲛⲉ ⲛⲏⲉⲧⲫⲟⲣϫ ⳿ⲉⲃⲟⲗ ⳿ⲙⲯⲩⲭⲓⲕⲟⲥ ⲛⲏⲉⲧⲉ ⳿ⲙⲙⲟⲛ ⲡ͞ⲛⲁ̅ ⳿ⲛϧⲏⲧⲟⲩ.
൧൯അവർ ഭിന്നത ഉണ്ടാക്കുന്നവർ, ലൗകികന്മാർ, ദൈവാത്മാവില്ലാത്തവർ.
20 ⲕ̅ ⳿ⲛⲑⲱⲧⲉⲛ ⲇⲉ ⲛⲁⲙⲉⲛⲣⲁϯ ⲕⲉⲧ ⲑⲏⲛⲟⲩ ϧⲉⲛ ⲡⲉⲧⲉⲛⲛⲁϩϯ ⲉⲑⲟⲩⲁⲃ ⲉⲣⲉⲧⲉⲛⲧⲱⲃϩ ϧⲉⲛ ⲡⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ.
൨൦നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും
21 ⲕ̅ⲁ̅ ⲙⲁⲣⲉⲛ⳿ⲁⲣⲉϩ ⳿ⲉⲣⲟⲛ ϧⲉⲛ ⲟⲩⲁⲅⲁⲡⲏ ⳿ⲛⲧⲉ ⲫϯ ⲉⲛϫⲟⲩϣⲧ ⳿ⲉⲃⲟⲗ ϧⲁ⳿ⲧϩⲏ ⳿ⲙⲡⲓⲛⲁⲓ ⳿ⲛⲧⲉ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲉⲩⲱⲛϧ ⳿ⲛⲉⲛⲉϩ. (aiōnios g166)
൨൧നിത്യജീവനായിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ. (aiōnios g166)
22 ⲕ̅ⲃ̅ ϩⲁⲛⲟⲩⲟⲛ ⲙⲉⲛ ⲉⲣⲉⲧⲉⲛⲥⲟϩⲓ ⳿ⲙⲙⲱⲟⲩ ⲉⲩⲉⲣⲇⲓ⳿ⲁⲕⲣⲓⲛⲓⲛ ⳿ⲙⲙⲱⲟⲩ.
൨൨ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ;
23 ⲕ̅ⲅ̅ ϩⲁⲛⲟⲩⲟⲛ ⲇⲉ ⲉⲣⲉⲧⲉⲛⲛⲟϩⲉⲙ ⳿ⲙⲙⲱⲟⲩ ⲉⲣⲉⲧⲉⲛϩⲱⲗⲉⲙ ⳿ⲙⲙⲱⲟⲩ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩ ⳿ⲭⲣⲱⲙ ϩⲁⲛⲟⲩⲟⲛ ⲇⲉ ⲉⲣⲉⲧⲉⲛⲛⲁⲓ ⲛⲱⲟⲩ ϧⲉⲛ ⲟⲩϩⲟϯ ⲉⲣⲉⲧⲉⲛⲙⲟⲥϯ ⳿ⲛϯⲕⲉ⳿ϣⲑⲏⲛ ⲉⲧⲟⲓ ⳿ⲛⲁϭⲛⲓ ⳿ⲉⲃⲟⲗ ϧⲉⲛ ϯⲥⲁⲣⲝ.
൨൩ജഡത്താൽ കറപിടിച്ച അങ്കിപോലും വെറുത്തുകൊണ്ട് ചിലരെ ഭയത്തോടെ തീയിൽനിന്നും വലിച്ചെടുത്ത് രക്ഷിപ്പിൻ.
24 ⲕ̅ⲇ̅ ⲫⲏ ⲇⲉ ⲉⲧⲉ ⲟⲩⲟⲛ ⳿ϣϫⲟⲙ ⳿ⲙⲙⲟϥ ⳿ⲉ⳿ⲁⲣⲉϩ ⳿ⲉⲣⲱⲧⲉⲛ ⳿ⲛⲁⲧ⳿ⲥⲗⲁϯ ⲟⲩⲟϩ ⲉⲧⲁϩⲟⲧⲉⲛ ⲑⲏⲛⲟⲩ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲡⲉϥⲱⲟⲩ ⲉⲣⲉⲧⲉⲛⲟⲓ ⳿ⲛⲁⲧⲁϭ ⲛⲓ ϧⲉⲛ ⲟⲩⲑⲉⲗⲏⲗ.
൨൪വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്, അവന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി മഹാസന്തോഷത്തോടെ നിർത്തുവാൻ കഴിയുന്നവന്,
25 ⲕ̅ⲉ̅ ⲫϯ ⳿ⲙⲙⲁⲩⲁⲧϥ ⲡⲉⲛⲥⲱⲧⲏⲣ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲡⲉⲛ⳪ ⲡⲓⲱⲟⲩ ⲫⲱϥ ⲡⲉ ⲛⲉⲙ ϯⲙⲉⲧⲛⲓϣϯ ⲛⲉⲙ ⲡⲓ⳿ⲁⲙⲁϩⲓ ⲛⲉⲙ ⲡⲓⲉⲣϣⲓϣⲓ ϧⲁϫⲉⲛ ⲛⲓⲉⲛⲉϩ ⲧⲏⲣⲟⲩ ⲛⲉⲙ ϯⲛⲟⲩ ⲛⲉⲙ ϣⲁ ⲉⲛⲉϩ ⳿ⲛⲧⲉ ⲛⲓⲉⲛⲉϩ ⲁⲙⲏⲛ ⲓⲟⲩⲇⲁⲥ ⲉⲡⲓⲥⲧⲟⲗⲏ ⲁ̅ ⲕⲁⲑⲟⲗⲓⲕⲟⲛ ⳿ⲉⲡⲓⲥⲧⲟⲗⲏ ⲍ̅ ⲉⲛⲓⲣⲏⲛⲏ ⲧⲱ ⲕⲩⲣⲓⲱ (aiōn g165)
൨൫നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനുതന്നെ, സർവ്വകാലത്തിന് മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)

< ⲒⲞⲨⲆⲀⲤ 1 >