< Joba 22 >

1 Temani Eliphaz loh a doo tih,
അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2 Pathen te hlang loh s hmaiben a? Lungming khaw amah la dawk a hmaiben uh.
“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.
3 Na tang mai tih na mueluemnah mai akhaw, na khoboe soep cakhaw tlungthang hamla naep aya?
നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?
4 Na hinyahnah dongah nang te laitloeknah neh n'khuen tih nang n'tluung a?
നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?
5 Na boethae tangkik pawt nim? Nang kah thaesainah te a bawtnah om pawh.
നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.
6 Lunglilungla la na manuca na laikoi tih pumtling kah himbai te na pit pah.
നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7 Buhmueh rhathih te tui na tul pawt tih bungpong te buh na hloh pah.
ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.
8 Bantha aka khueh hlang loh amah hamla khohmuen a khueh tih a sokah khosa mikhmuh ah a dangrhoek.
ബലവാനായവന് ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു.
9 Nuhmai te kuttling la na tueih tih cadah te a ban na phop pah.
വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.
10 Na kaepvai kah pael dongah he khaw na birhihnah neh buengrhuet na let.
൧൦അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11 A hmuep khaw na hmu pawt tih tuili tui loh nang n'khuk.
൧൧അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12 Pathen tah vaan sang kah moenih a? So lah, aisi rhoek kah a lu tah pomsang uh te.
൧൨ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
13 Te lalah, “Pathen te metlam a mingpha? Yinnah lamloh lai a tloek a?
൧൩എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ?
14 Anih te khomai loh a huep tih tueng pawh. Te vaengah vaan kah kueluek dongah cet,” na ti.
൧൪നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.
15 Boethae hlang rhoek loh a cawt khosuen caehlong nim na ngaithuen salah?
൧൫ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പഴയ വഴി നീ പ്രമാണിക്കുമോ?
16 A tonga uh vaengah a tue pawt ah khaw tuiva loh amih kah khoengim te a hawt pah.
൧൬കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17 “Pathen te mamih taeng lamloh nong saeh, Tlungthang loh mamih taengah balae a saii eh?” a ti uh.
൧൭അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.
18 Amah loh amih im te hnothen a cung sak sitoe cakhaw halang kah cilsuep tah kai lamloh lakhla saeh.
൧൮അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
19 Aka dueng rhoek loh a hmuh vaengah a kohoe uh tih ommongsitoe loh amih te a tamdaeng.
൧൯നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20 Mamih kah thinnaeh a thup vetih amih kah a coih te hmai loh hlawp het pawt nim?
൨൦‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.
21 Amah neh hmaiben lamtah te nen te thuung laeh. Nang taengah hnothen ha pawk bitni.
൨൧നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്ക് നന്മവരും.
22 A ka lamkah olkhueng mah doe laeh, a ol te khaw na thinko khuiah khueh laeh.
൨൨അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
23 Tlungthang taengla na mael atah n'thoh bitni dumlai mah na dap lamloh lakhla sak.
൨൩സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
24 Pasing te laipi bangla, Ophir te soklong kah lungpang bangla khueh ngawn.
൨൪നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.
25 Te vaengah na pasing te tlungthang la, cak te na ki la poeh bitni.
൨൫അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും.
26 Te daengah ni Tlungthang dongah na ngailaem vetih Pathen taengla na maelhmai na dangrhoek bitni.
൨൬അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.
27 A taengah na thangthui vaengah nang ol a yaak vetih na olcaeng khaw cung ni.
൨൭നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും.
28 Olkhueh te na tuiphih vaengah nang hamla thoo vetih na longpuei ah vangnah loh a tue ni.
൨൮നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29 A kunyun uh vaengah koevoeinah na thui dae tlahoei mik ni a khang eh.
൨൯ദൈവം അഹംഭാവികളെ താഴ്ത്തുന്നു. താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.
30 Ommongsitoe pawt khaw loeih vetih na kut kah cimcaihnah loh a loeih sak ni,” a ti.
൩൦നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

< Joba 22 >