< ܪ̈ܗܘܡܝܐ 12 >

ܒܥܢܐ ܗܟܝܠ ܡܢܟܘܢ ܐܚܝ ܒܪܚܡܘܗܝ ܕܐܠܗܐ ܕܬܩܝܡܘܢ ܦܓܪܝܟܘܢ ܕܒܚܬܐ ܚܝܬܐ ܘܩܕܝܫܬܐ ܘܡܩܒܠܬܐ ܠܐܠܗܐ ܒܬܫܡܫܬܐ ܡܠܝܠܬܐ 1
സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓൎപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമൎപ്പിപ്പിൻ.
ܘܠܐ ܬܬܕܡܘܢ ܠܥܠܡܐ ܗܢܐ ܐܠܐ ܐܫܬܚܠܦܘ ܒܚܘܕܬܐ ܕܪܥܝܢܝܟܘܢ ܘܗܘܝܬܘܢ ܦܪܫܝܢ ܐܝܢܐ ܗܘ ܨܒܝܢܐ ܕܐܠܗܐ ܛܒܐ ܘܡܩܒܠܐ ܘܓܡܝܪܐ (aiōn g165) 2
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂൎണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (aiōn g165)
ܐܡܪ ܐܢܐ ܕܝܢ ܒܛܝܒܘܬܐ ܕܐܬܝܗܒܬ ܠܝ ܠܟܠܟܘܢ ܕܠܐ ܬܗܘܘܢ ܡܬܪܥܝܢ ܠܒܪ ܡܢ ܡܐ ܕܘܠܐ ܕܬܬܪܥܘܢ ܐܠܐ ܬܗܘܘܢ ܡܬܪܥܝܢ ܒܢܟܦܘܬܐ ܟܠܢܫ ܐܝܟ ܕܦܠܓ ܠܗ ܐܠܗܐ ܗܝܡܢܘܬܐ ܒܡܫܘܚܬܐ 3
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.
ܐܝܟܢܐ ܓܝܪ ܕܒܚܕ ܦܓܪܐ ܗܕܡܐ ܤܓܝܐܐ ܐܝܬ ܠܢ ܘܟܠܗܘܢ ܗܕܡܐ ܠܐ ܗܘܐ ܚܕ ܤܘܥܪܢܐ ܐܝܬ ܠܗܘܢ 4
ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും;
ܗܟܢܐ ܐܦ ܚܢܢ ܕܤܓܝܐܐ ܚܢܢ ܚܕ ܚܢܢ ܦܓܪ ܒܡܫܝܚܐ ܚܕ ܚܕ ܡܢܢ ܕܝܢ ܗܕܡܐ ܚܢܢ ܕܚܕܕܐ 5
അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
ܐܠܐ ܐܝܬ ܠܢ ܡܘܗܒܬܐ ܡܫܚܠܦܬܐ ܐܝܟ ܛܝܒܘܬܐ ܕܐܬܝܗܒܬ ܠܢ ܐܝܬ ܕܢܒܝܘܬܐ ܐܝܟ ܡܫܘܚܬܐ ܕܗܝܡܢܘܬܗ 6
ആകയാൽ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം,
ܘܐܝܬ ܕܬܫܡܫܬܐ ܐܝܬ ܠܗ ܒܬܫܡܫܬܗ ܘܐܝܬ ܕܡܠܦܢܐ ܗܘ ܒܝܘܠܦܢܗ 7
ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ, പ്രബോധിപ്പിക്കുന്നവൻ എങ്കിൽ
ܘܐܝܬ ܕܡܒܝܐܢܐ ܗܘ ܒܒܘܝܐܗ ܘܕܝܗܒ ܒܦܫܝܛܘܬܐ ܘܕܩܐܡ ܒܪܫܐ ܒܚܦܝܛܘܬܐ ܘܕܡܪܚܡ ܒܦܨܝܚܘܬܐ 8
പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ.
ܘܠܐ ܢܗܘܐ ܢܟܝܠ ܚܘܒܟܘܢ ܐܠܐ ܗܘܝܬܘܢ ܤܢܝܢ ܠܒܝܫܬܐ ܘܡܬܢܩܦܝܢ ܠܛܒܬܐ 9
സ്നേഹം നിൎവ്യാജം ആയിരിക്കട്ടെ; തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ.
ܗܘܝܬܘܢ ܪܚܡܝܢ ܠܐܚܝܟܘܢ ܘܡܚܒܝܢ ܚܕ ܠܚܕ ܗܘܝܬܘܢ ܡܩܕܡܝܢ ܡܝܩܪܝܢ ܚܕ ܠܚܕ 10
സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.
ܗܘܝܬܘܢ ܚܦܝܛܝܢ ܘܠܐ ܚܒܢܢܝܢ ܗܘܝܬܘܢ ܪܬܚܝܢ ܒܪܘܚ ܗܘܝܬܘܢ ܦܠܚܝܢ ܠܡܪܟܘܢ 11
ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കൎത്താവിനെ സേവിപ്പിൻ.
ܗܘܝܬܘܢ ܚܕܝܢ ܒܤܒܪܟܘܢ ܗܘܝܬܘܢ ܡܤܝܒܪܝܢ ܐܘܠܨܢܝܟܘܢ ܗܘܝܬܘܢ ܐܡܝܢܝܢ ܒܨܠܘܬܐ 12
ആശയിൽ സന്തോഷിപ്പിൻ;
ܗܘܝܬܘܢ ܡܫܬܘܬܦܝܢ ܠܤܢܝܩܘܬܐ ܕܩܕܝܫܐ ܗܘܝܬܘܢ ܪܚܡܝܢ ܐܟܤܢܝܐ 13
കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാൎത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‌വിൻ.
ܒܪܟܘ ܠܪܕܘܦܝܟܘܢ ܒܪܟܘ ܘܠܐ ܬܠܘܛܘܢ 14
നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.
ܚܕܘ ܥܡ ܕܚܕܝܢ ܘܒܟܘ ܥܡ ܕܒܟܝܢ 15
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.
ܘܡܕܡ ܕܡܬܪܥܝܢ ܐܢܬܘܢ ܥܠ ܢܦܫܟܘܢ ܐܦ ܥܠ ܐܚܝܟܘܢ ܘܠܐ ܬܬܪܥܘܢ ܪܥܝܢܐ ܪܡܐ ܐܠܐ ܩܦܘ ܠܐܝܠܝܢ ܕܡܟܝܟܝܢ ܘܠܐ ܗܘܝܬܘܢ ܚܟܝܡܝܢ ܒܪܥܝܢ ܢܦܫܟܘܢ 16
തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേൎന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.
ܘܠܐ ܬܦܪܥܘܢ ܠܐܢܫ ܒܝܫܬܐ ܚܠܦ ܒܝܫܬܐ ܐܠܐ ܢܬܒܛܠ ܠܟܘܢ ܕܬܥܒܕܘܢ ܛܒܬܐ ܩܕܡ ܒܢܝܢܫܐ ܟܠܗܘܢ 17
ആൎക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി,
ܘܐܢ ܡܫܟܚܐ ܐܝܟ ܕܡܢ ܠܘܬܟܘܢ ܥܡ ܟܠܒܪܢܫ ܫܠܡܐ ܥܒܕܘ 18
കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.
ܘܠܐ ܗܘܝܬܘܢ ܬܒܥܝܢ ܢܦܫܟܘܢ ܚܒܝܒܝ ܐܠܐ ܗܒܘ ܐܬܪܐ ܠܪܘܓܙܐ ܟܬܝܒ ܗܘ ܓܝܪ ܕܐܢ ܠܐ ܬܥܒܕ ܕܝܢܐ ܠܢܦܫܟ ܐܢܐ ܐܥܒܕ ܕܝܢܟ ܐܡܪ ܐܠܗܐ 19
പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കൎത്താവു അരുളിച്ചെയ്യുന്നു. എന്നാൽ
ܘܐܢ ܟܦܢ ܒܥܠܕܒܒܟ ܐܘܟܠܝܗܝ ܘܐܢ ܨܗܐ ܐܫܩܝܗܝ ܘܐܢ ܗܠܝܢ ܬܥܒܕ ܠܗ ܓܘܡܪܐ ܕܢܘܪܐ ܬܩܒܪ ܥܠ ܩܪܩܦܬܗ 20
“നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ܠܐ ܬܙܟܝܟܘܢ ܒܝܫܬܐ ܐܠܐ ܙܟܐܘܗ ܠܒܝܫܬܐ ܒܛܒܬܐ 21
തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.

< ܪ̈ܗܘܡܝܐ 12 >