< Ezekieli 16 >

1 Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ,
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 “Mũrũ wa mũndũ, ngʼethanĩra na itũũra rĩa Jerusalemu, ũrĩonie mĩtugo yarĩo ĩyo ĩrĩ magigi,
മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
3 uuge atĩrĩ, ‘Ũũ nĩguo Mwathani Jehova areera Jerusalemu: Kĩhumo gĩaku na gũciarwo gwaku cioimanire na bũrũri wa andũ a Kaanani; thoguo aarĩ Mũamori, nake maitũguo aarĩ Mũhiti.
യഹോവയായ കർത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
4 Mũthenya ũrĩa waciarirwo-rĩ, ndwatinirio rũrĩra, o na kana ũgĩthambio na maaĩ nĩguo ũthere, o na kana ũkĩhakwo cumbĩ, kana ũgĩthaywo na nguo cia mwana.
നിന്റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
5 Gũtirĩ mũndũ o na ũmwe wakũrorire, agĩkũiguĩra tha, kana agĩgũcaaĩra o kũigana nĩguo agwĩke ũndũ o na ũmwe wa macio. No rĩrĩ, wateirwo na kũu werũ-inĩ, nĩ ũndũ wamenirwo o mũthenya o ro ũcio waciarirwo.
നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവർക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിമ്പ്രദേശത്തു ഇട്ടുകളഞ്ഞു.
6 “‘Hĩndĩ ĩyo nĩndahĩtũkĩire hau warĩ ngĩkuona ũkĩĩgaragaria thakame-inĩ yaku, na rĩrĩa wakomete hau thakame-inĩ yaku-rĩ, ngĩkwĩra atĩrĩ, “Tũũra muoyo!”
എന്നാൽ ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
7 Nĩndatũmire ũkũre o ta mũtĩ wa mũgũnda. Nawe ũgĩkũra, ũkĩneneha, o na ũgĩtuĩka ithaga ithaka mũno gũkĩra marĩa mangĩ. Nyondo ciaku nacio ikĩĩhaanda, na njuĩrĩ yaku ĩgĩkũra, o wee ũrĩa warĩ njaga na ũkaaga nguo.
വയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുകുമാറാക്കി; നീ വളർന്നു വലിയവളായി അതിസൗന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
8 “‘Thuutha ũcio nĩndahĩtũkĩire hau, na rĩrĩa ndaakũrorire ngĩona atĩ warĩ mũgima wa kwendeka, ngĩgũtambũrũkĩria gĩcũrĩ kĩa nguo yakwa, ngĩhumbĩra njaga yaku. Na niĩ ngĩkwĩhĩtĩra mwĩhĩtwa mũrũmu, na tũkĩgĩa kĩrĩkanĩro nawe, ũgĩtuĩka wakwa, ũguo nĩguo Mwathani Jehova ekuuga.
ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
9 “‘Nĩndagũthambirie na maaĩ, ngĩkũgiria thakame, na ngĩkũhaka maguta.
പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
10 Nĩndakũhumbire nguo ngʼemie na ngĩgwĩkĩra nyamũga cia rũũa. Nĩndakũhumbire nguo njega ya gatani na ngĩkũhumba nguo cia goro.
ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
11 Nĩndakũgemirie na mathaga: ngĩgwĩkĩra bangiri moko, na mũgathĩ ngingo,
ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
12 ngĩcooka ngĩgwĩkĩra gĩcũhĩ iniũrũ, na icũhĩ matũ, na tanji thaka mũtwe.
ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
13 Nĩ ũndũ ũcio ũkĩgemio na thahabu na betha: nacio nguo ciaku ciarĩ cia gatani ĩrĩa njega, na itambaya cia goro, na nguo ngʼemie. Irio ciaku ciarĩ mũtu mũhinyu, na ũũkĩ, na maguta ma mũtamaiyũ. Wee nawe ũgĩthakara mũno na ũkĩambatĩrio ũgĩtuĩka mũthamaki-mũndũ-wa-nja.
ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
14 Nayo ngumo yaku ĩgĩtheerema ndũrĩrĩ-inĩ nĩ ũndũ wa ũthaka waku, nĩ ũndũ riiri ũrĩa ndaagwĩkĩrĩte nĩwatũmire ũthaka waku wagĩrĩre kũna, ũguo nĩguo Mwathani Jehova ekuuga.
ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്റെ കീർത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 “‘No rĩrĩ, wee nĩwehokire ũthaka waku, na ũkĩhũthĩra ngumo yaku ĩgĩtũma ũtuĩke mũmaraya. Nĩwahũũrire ũmaraya na mwĩhĩtũkĩri o wothe, naguo ũthaka waku ũgĩtuĩka wake.
എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു, നിന്റെ കീർത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
16 Woire nguo imwe ciaku, ũkĩgemia mahooero ma kũndũ gũtũũgĩru kũrĩa wahũũragĩra ũmaraya. Maũndũ ta macio matiagĩrĩirwo nĩ gwĩkĩka, kana magĩe kuo o na rĩ.
നിന്റെ വസ്ത്രങ്ങളിൽ ചിലതു നീ എടുത്തു, പല നിറത്തിൽ പൂജാഗിരികളെ തീർത്തലങ്കരിച്ചു, അവയുടെമേൽ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
17 Ningĩ ũgĩcooka ũkĩoya mathaga macio mega ndaakũheire, o mathaga macio mathondeketwo na thahabu yakwa na betha yakwa, ũgĩĩthondekera mĩhianano ya arũme, ũgĩcooka ũkĩhũũra ũmaraya nayo.
ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
18 Ningĩ ũkĩoya nguo icio ciaku ciarĩ ngʼemie, ũgĩcihumba mĩhianano ĩyo, ũgĩcooka ũkĩmĩrutĩra maguta makwa na ũbumba.
നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വെച്ചു.
19 O nacio irio iria ndaakũheete ũrĩe, nacio nĩ mũtu mũhinyu, na maguta ma mũtamaiyũ, na ũũkĩ, wacirutĩire mĩhianano ĩyo ĩtuĩke ũbumba ũrĩ na mũtararĩko mwega. Ũguo nĩguo gwekĩkire, Mwathani Jehova nĩwe ugĩte ũguo.
ഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൗരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
20 “‘Na rĩrĩ, woire ariũ na aarĩ aku arĩa wanjiarĩire, ũkĩmaruta igongona matuĩke ta irio cia mĩhianano ĩyo. Ũhũũri waku wa ũmaraya-rĩ, kaĩ ũtaarĩ mũiganu?
നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവെക്കു ഭോജനബലിയായി അർപ്പിച്ചു.
21 Nĩwathĩnjire ciana ciakwa ũgĩciruta igongona harĩ mĩhianano ĩyo.
നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?
22 Mĩtugo-inĩ yaku yothe ĩrĩ magigi ĩrĩa wekire, na ũhũũri-inĩ waku wa ũmaraya, ndwaririkanire matukũ ma ũnini waku, rĩrĩa warĩ njaga na ũtaarĩ na nguo, o rĩrĩa wegaragaragia thakame-inĩ yaku.
എന്നാൽ നിന്റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൗവനകാലം ഓർത്തില്ല.
23 “‘Hĩ, kaĩ ũrĩ na haaro-ĩ! ũguo nĩguo Jehova ekuuga. O na wĩkĩte mawaganu macio mangĩ mothe,
നിന്റെ ദുഷ്ടതയൊക്കെയും പ്രവർത്തിച്ചശേഷമോ - നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു -
24 nĩweyakĩire kĩhumbu, na ũgĩaka ihooero itũũgĩru handũ harĩa hothe haarĩ na kĩhaaro gĩa kũgomanagwo.
നീ ഒരു കമാനം പണിതു, സകലവീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
25 Gĩturi-inĩ kĩa o njĩra nĩweyakĩire mahooero matũũgĩru, na ũkĩagithia ũthaka waku gĩtĩĩo, ũgakĩrĩrĩria kũneana mwĩrĩ waku kũrĩ mwĩhĩtũkĩri o wothe atharie nawe.
എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൗന്ദര്യത്തെ വഷളാക്കി, വഴിപോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
26 Nĩwahũũrire ũmaraya na andũ a Misiri arĩa mwariganĩtie nao, o acio maiyũrĩtwo nĩ merirĩria ma mwĩrĩ, ũgĩtũma ndakare nĩ ũndũ waku gũkĩrĩrĩria gũtharia.
മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
27 Nĩ ũndũ ũcio ngĩgũtambũrũkĩria guoko ngĩgũũkĩrĩra, ngĩnyiihia bũrũri waku; nĩndakũneanire moko-inĩ ma thũ ciaku, o acio airĩtu a Afilisti, arĩa maamakirio nĩ mĩtugo yaku ya ũũra-thoni.
അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുർമ്മാർഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
28 Nĩwahũũrire ũmaraya na andũ a Ashuri o nao, nĩ ũndũ ndũngĩaiganirie; o na thuutha ũcio-rĩ, ndwaiganirie.
മതിവാരാത്തവളാകയാൽ നീ അശ്ശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
29 Ningĩ ũgĩkĩrĩrĩria gũtharia o nginya ũgĩkinya Babuloni, bũrũri wa onjoria, no-o na weka ũguo ndwaiganirie.
നീ കനാൻദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വർദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
30 “‘Mwathani Jehova ekuuga atĩrĩ, Hĩ! Kaĩ wee ũrĩ wa ngoro hũthũ-ĩ! Wĩkaga maũndũ macio mothe, o ta mũmaraya ũtarĩ thoni!
നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സകലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,
31 Rĩrĩa weyakĩire ihumbu gĩturi-inĩ kĩa o njĩra, na ũkĩĩakĩra mahooero matũũgĩru harĩa hothe haarĩ kĩhaaro gĩa kũgomanwo-rĩ, we wetuire ta ũtarĩ mũmaraya, nĩ ũndũ nĩwaregire irĩhi.
നിന്റെ ഹൃദയം എത്ര മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.
32 “‘Wee mũtumia ũyũ mũtharia! Wee wendaga ageni handũ ha mũthuuriguo!
ഭർത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
33 Mũmaraya o wothe nĩamũkagĩra irĩhi, no wee-rĩ, nĩwe ũheaga endwa aku othe iheo, ũkamahaka nĩguo mokage kũrĩ we kuuma kũndũ guothe nĩguo megwatĩre ikeno ciaku itaagĩrĩire.
സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
34 Nĩ ũndũ ũcio wee ndũtariĩ ta arĩa angĩ ũmaraya-inĩ waku; gũtirĩ mũndũ ũkwĩringagĩrĩria ũmwĩtĩkĩre. Wee-rĩ, ũrĩ na ũtiganu mũno na arĩa angĩ, nĩgũkorwo wee nĩwe ũrĩhanaga, no gũtirĩ kĩndũ ũrĩhagwo.
നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
35 “‘Nĩ ũndũ ũcio, wee mũmaraya ũyũ, igua kiugo kĩa Jehova!
ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക.
36 Mwathani Jehova ekuuga atĩrĩ: Tondũ nĩwaitangire ũtonga waku, na ũkĩguũria njaga yaku ũgĩtharia na endwa aku, o na tondũ wa mĩhianano ĩyo yothe yaku ĩrĩ magigi, na tondũ nĩwamaheire thakame ya ciana ciaku,
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗ്നത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ലേച്ഛവിഗ്രഹങ്ങളുംനിമിത്തവും നീ അവെക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
37 nĩ ũndũ ũcio nĩngũcookanĩrĩria endwa aku othe arĩa wanekenia nao, arĩa wendete o na arĩa ũthũire. Nĩngũmacookanĩrĩria magũũkĩrĩre kuuma mĩena yothe, na niĩ ngũguũrie nguo mbere yao, nao mone njaga yaku yothe.
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
38 Nĩngagũtuĩra ciira o ta ũrĩa andũ-a-nja arĩa matharagia na arĩa maitithagia thakame matuuagĩrwo; na ndũme ũkorwo nĩ mangʼũrĩ makwa na ũiguĩrwo ũiru nĩguo ũcookererwo nĩ thakame ĩyo.
വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെമേൽ ചൊരിയും.
39 Ningĩ nĩngakũneana moko-inĩ ma endwa aku, nao nĩmakaharagania ihumbu icio ciaku, na manange mahooero macio maku matũũgĩru. Nao nĩmagakũruta nguo, na moe mathaga maku ma goro, magũtige njaga na ũrĩ ũtheri.
ഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവർ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
40 Nĩmakarehe kĩrĩndĩ gĩgũũkĩrĩre, nao nĩmagakũhũũra na mahiga nyuguto, na magũtinangie na hiũ ciao cia njora.
അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും.
41 Nĩmagacina nyũmba ciaku na makũherithie wĩroreirwo nĩ andũ-a-nja aingĩ. Nĩngakinyia ũmaraya waku mũthia, nawe ndũgacooka kũrĩha endwa acio aku.
അവർ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകൾ കാൺകെ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കയില്ല.
42 Hĩndĩ ĩyo mathũgũta makwa ma gũgũũkĩrĩra nĩmakahũahũa, namo marakara makwa maiyũrĩtwo nĩ ũiru makweherere. Nĩngahoorera na ndigacooka kũrakara.
ഇങ്ങനെ ഞാൻ എന്റെ ക്രോധം നിന്നിൽ നിവർത്തിച്ചിട്ടു എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
43 “‘Na tondũ ndwaririkanire matukũ ma ũnini waku, no kũndakaria wandakaririe na maũndũ macio mothe-rĩ, ti-itherũ nĩngatũma ũcookererwo nĩ ũrĩa wĩkĩte, ũguo nĩguo Mwathani Jehova ekuuga. Githĩ nduongereire ũũra-thoni harĩ maũndũ marĩa mangĩ wĩkaga marĩ magigi?
നീ നിന്റെ യൗവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ.
44 “‘Mũndũ o wothe waragia na thimo-rĩ, nĩagakuuna thimo ĩno, oige atĩrĩ: “O ta ũrĩa nyina ahaana, no taguo mwarĩ ahaana.”
പഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.
45 Wee ũrĩ mwarĩ wa nyũkwa kũna, ũrĩa wanyararire mũthuuriwe na ciana ciake; na ũrĩ wa nyina kũna na aarĩ a maitũguo, arĩa maanyararire athuuri ao na ciana ciao. Maitũguo aarĩ Mũhiti, nake thoguo aarĩ Mũamori.
നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോര്യനും അത്രേ.
46 Mwarĩ wa nyũkwa ũrĩa mũkũrũ aarĩ Samaria ũrĩa watũũraga mwena waku wa gathigathini marĩ na airĩtu ake; nake mwarĩ wa nyũkwa ũrĩa mũnini aarĩ Sodomu, ũrĩa watũũraga mwena waku wa gũthini hamwe na airĩtu ake.
നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
47 Wee-rĩ, to gũthiĩ wathiire na mĩthiĩre yao na ũkĩrũmĩrĩra mĩtugo yao ĩrĩ magigi, no mĩthiĩre-inĩ yaku yothe nĩwahiũhire gũthũka kũmakĩra.
നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.
48 Mwathani Jehova ekuuga atĩrĩ: Ti-itherũ o ta ũrĩa Niĩ ndũũraga muoyo-rĩ, mwarĩ wa nyũkwa Sodomu na airĩtu ake matiekire ta ũrĩa wee na airĩtu aku mwĩkĩte.
എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
49 “‘Maya nĩmo maarĩ mehia ma mwarĩ wa nyũkwa Sodomu: We marĩ na airĩtu ake maarĩ andũ etĩĩi, a kwĩhũũnĩrĩria, na matiarũmbũyagia ũhoro wa andũ arĩa angĩ; matiateithirie andũ arĩa athĩĩni o na arĩa abatari.
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും തീൻ പുളെപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
50 Nĩmeĩkĩrĩire na magĩĩka maũndũ marĩ magigi maitho-inĩ makwa. Nĩ ũndũ ũcio nĩndamaingatire, o ta ũguo muonete.
അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
51 Samaria ndehirie nuthu ya mehia marĩa wee wehirie. Wee wĩkĩte maũndũ marĩ magigi maingĩ kũmakĩra, na nĩũtũmĩte aarĩ a maitũguo moneke ta marĩ athingu nĩ ũndũ wa maũndũ macio mothe wĩkĩte.
ശമര്യയും നിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകളെ വർദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
52 Ũrokĩrĩrĩria gũconorithio, nĩgũkorwo nĩũtũmĩte aarĩ a maitũguo moneke ta marĩ athingu. Tondũ mehia maku maarĩ mooru gũkĩra mao, o mekuoneka marĩ athingu gũgũkĩra. Nĩ ũndũ ũcio-rĩ, igua thoni na ũconoke, nĩgũkorwo nĩũtũmĩte aarĩ a nyũkwa moneke marĩ athingu.
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാൾ അധികം മ്ലേച്ഛതയായി പ്രവർത്തിച്ചിരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊൾക.
53 “‘No rĩrĩ, nĩngacookeria Sodomu ũgaacĩru wake marĩ na airĩtu ake, o na Samaria marĩ na airĩtu ake, na nĩngagũcookeria ũgaacĩru waku o hamwe nao,
നീ അവർക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
54 nĩguo ũigue thoni na ũconoke nĩ ũndũ wa maũndũ macio mothe wekire nĩ ũndũ wa kũmahe ũhurũko.
ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
55 Nao aarĩ acio a maitũguo, Sodomu marĩ na airĩtu ake, na Samaria marĩ na airĩtu ake-rĩ, nĩmagacooka o ta ũrĩa maarĩ mbere; nawe ũrĩ na airĩtu aku nĩmũgacooka o ta ũrĩa mwarĩ mbere.
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
56 O na ndũngĩagwetire rĩĩtwa rĩa mwarĩ wa nyũkwa Sodomu mũthenya ũcio wetĩĩaga,
അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
57 mbere ya waganu waku kũguũrio. O na kũrĩ ũguo-rĩ, rĩu ũrĩ mũnyarare nĩ airĩtu a Edomu, marĩ hamwe na andũ othe arĩa mariganĩtie nao, o na nĩ airĩtu a Afilisti, acio othe magũthũire na magakũrigiicĩria na mĩena yothe.
നിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
58 Wee nĩwe ũgaacookererwo nĩ maciaro ma ũũra-thoni waku, na ma maũndũ marĩa wĩkaga marĩ magigi, ũguo nĩguo Jehova ekuuga.
നിന്റെ ദുഷ്കർമ്മവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
59 “‘Ũũ nĩguo Mwathani Jehova ekuuga: Nĩngagwĩka o ta ũrĩa wagĩrĩire nĩ gwĩkwo, tondũ nĩũmenete mwĩhĩtwa wakwa na ũndũ wa gũthũkia kĩrĩkanĩro kĩu.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.
60 No rĩrĩ, nĩngaririkana kĩrĩkanĩro kĩrĩa ndarĩkanĩire nawe matukũ-inĩ ma ũnini waku, na nĩngahaanda kĩrĩkanĩro giitũ nawe gĩa gũtũũra.
എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
61 Hĩndĩ ĩyo nĩũkaririkana mĩthiĩre yaku, nawe ũconoke rĩrĩa ũkaamũkĩra aarĩ a maitũguo arĩa akũrũ gũgũkĩra na arĩa anini gũgũkĩra. Nĩngamaneana kũrĩ we marĩ ta aarĩ aku, no ti kũringana na kĩrĩkanĩro giitũ nawe.
നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓർത്തു നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
62 Nĩ ũndũ ũcio nĩngahaanda kĩrĩkanĩro giitũ nawe, na nĩũkamenya atĩ niĩ nĩ niĩ Jehova.
നീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓർത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
63 Ningĩ rĩrĩa ngaakũhoroheria nĩ ũndũ wa maũndũ mothe marĩa wĩkĩte-rĩ, nĩũkaririkana na ũconoke, na ndũgacooka gũtumũra kanua gaku rĩngĩ nĩ ũndũ wa ũrĩa ũconorithĩtio, ũguo nĩguo Mwathani Jehova ekuuga.’”
ഞാൻ നിന്നോടു എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

< Ezekieli 16 >