< 2 Athamaki 3 >
1 Na rĩrĩ, Joramu mũrũ wa Ahabu agĩtuĩka mũthamaki wa Isiraeli kũu Samaria mwaka-inĩ wa ikũmi na ĩnana wa Jehoshafatu, mũthamaki wa Juda, nake agĩathana mĩaka ikũmi na ĩĩrĩ.
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിന്നു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു.
2 Nake agĩĩka maũndũ mooru maitho-inĩ ma Jehova, no ti ta ũrĩa ithe na nyina meekĩte. We nĩeheririe ihiga rĩrĩa rĩamũrĩirwo Baali rĩrĩa rĩakĩtwo nĩ ithe.
അവൻ യഹോവെക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
3 No rĩrĩ, nĩarũmĩrĩire mehia ma Jeroboamu mũrũ wa Nebati, marĩa eehirie na agĩtũma andũ a Isiraeli o nao meehie, na ndaigana kũmatiga.
എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു.
4 Na rĩrĩ, Mesha mũthamaki wa Moabi nĩarĩithagia ngʼondu na nĩarĩ atwaragĩre mũthamaki wa Isiraeli tũtũrũme 100,000 na guoya wa ndũrũme 100,000.
മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
5 No rĩrĩa Ahabu aakuire, mũthamaki wa Moabi akĩremera mũthamaki wa Isiraeli.
എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.
6 Nĩ ũndũ ũcio ihinda rĩu Mũthamaki Joramu, akiuma Samaria na agĩcookanĩrĩria andũ a Isiraeli othe.
ആ കാലത്തു യെഹോരാംരാജാവു ശമര്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
7 Ningĩ agĩtũmĩra Jehoshafatu mũthamaki wa Juda ndũmĩrĩri ĩno: “Mũthamaki wa Moabi nĩanjũkĩrĩire akanemera. Nĩũgũthiĩ na niĩ tũkahũũrane na Moabi?” Nake akĩmũcookeria atĩrĩ, “Ĩĩ, nĩngũthiĩ nawe, niĩ nawe tũrĩ ũndũ ũmwe, andũ akwa no ta andũ aku, na mbarathi ciakwa no ta mbarathi ciaku.”
പിന്നെ അവൻ: മോവാബ്‌രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
8 Jehoshafatu akĩmũũria atĩrĩ, “Tũkũgera njĩra ĩrĩkũ tũkamatharĩkĩre?” Joramu akĩmũcookeria atĩrĩ, “Tũkũgera njĩra ya werũ-inĩ wa Edomu.”
നാം ഏതു വഴിയായി പോകേണം എന്നു അവൻ ചോദിച്ചതിന്നു: എദോംമരുഭൂമിവഴിയായി തന്നേ എന്നു അവൻ പറഞ്ഞു.
9 Nĩ ũndũ ũcio mũthamaki wa Isiraeli akiumagara, marĩ na mũthamaki wa Juda, na wa Edomu. Thuutha wa gũthiũrũrũka mĩthenya mũgwanja-rĩ, thigari itiarĩ na maaĩ ma kũnyua kana maaĩ ma nyamũ iria maarĩ nacio.
അങ്ങനെ യിസ്രായേൽരാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.
10 Mũthamaki wa Isiraeli akĩũria atĩrĩ, “Ũũ nĩatĩa! Kaĩ Jehova atwĩtĩte tũrĩ athamaki atatũ hamwe nĩgeetha atũneane kũrĩ Moabi?”
അപ്പോൾ യിസ്രായേൽരാജാവു: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
11 Nowe Jehoshafatu akĩũria atĩrĩ, “Kaĩ gũkũ gũtarĩ mũnabii wa Jehova ũrĩa ũngĩtũtuĩrĩria ũhoro harĩ Jehova?” Nake mũtongoria ũmwe wa mũthamaki wa Isiraeli agĩcookia atĩrĩ, “Elisha mũrũ wa Shafatu arĩ gũkũ. Nĩwe waitagĩrĩria Elija maaĩ moko.”
എന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
12 Jehoshafatu akiuga atĩrĩ, “Kiugo kĩa Jehova kĩrĩ hamwe nake.” Nĩ ũndũ ũcio mũthamaki wa Isiraeli marĩ na Jehoshafatu na mũthamaki wa Edomu magĩikũrũka kũrĩ Elisha.
അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു.
13 Elisha akĩĩra mũthamaki wa Isiraeli atĩrĩ, “Ndĩ na ũhoro ũrĩkũ nawe? Thiĩ kũrĩ anabii a thoguo na anabii a nyũkwa.” Nake mũthamaki wa Isiraeli akĩmũcookeria atĩrĩ, “Aca, tũtingĩthiĩ nĩ ũndũ nĩ Jehova ũtwĩtĩte ithuĩ athamaki atatũ nĩguo atũneane kũrĩ Moabi.”
എലീശാ യിസ്രായേൽ രാജാവിനോടു: എനിക്കും നിനക്കും തമ്മിൽ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേൽരാജാവു അവനോടു: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നു പറഞ്ഞു.
14 Elisha akiuga atĩrĩ, “Ti-itherũ o ta ũrĩa Jehova Mwene-Hinya-Wothe atũũraga muoyo, ũrĩa niĩ ndungatagĩra, tiga nĩ ũndũ wa gũconokera Jehoshafatu mũthamaki wa Juda-rĩ, niĩ ndingĩakwĩhũgũrĩra o na kana nyone ta wĩ ho.
അതിന്നു എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
15 No rĩrĩ, ndeherai mũhũũri wa kĩnanda kĩa mũgeeto.” O rĩrĩa mũhũũri wa kĩnanda aahũraga-rĩ, guoko kwa Jehova gũkĩgĩa igũrũ rĩa Elisha
എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു.
16 nake akiuga atĩrĩ, “Ũũ nĩguo Jehova ekuuga: Enjai mĩtaro ĩiyũre gĩtuamba gĩkĩ.
അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്‌വരയിൽ അനേകം കുഴികൾ വെട്ടുവിൻ.
17 Nĩgũkorwo Jehova ekuuga ũũ: Mũtikuona rũhuho kana mbura, no rĩrĩ, gĩtuamba gĩkĩ nĩgĩkũiyũra maaĩ, na inyuĩ, na ngʼombe cianyu na nyamũ icio ingĩ cianyu mũmanyue.
നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്‌വര വെള്ളംകൊണ്ടു നിറയും.
18 Ũndũ ũyũ nĩ mũhũthũ maitho-inĩ ma Jehova; na ningĩ nĩekũneana Moabi moko-inĩ manyu.
ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
19 Nĩmũkangʼaũrania itũũra rĩothe rĩirigĩirwo na rũthingo rwa hinya, na itũũra rĩothe inene. Nĩmũgatema mũtĩ wothe mwega, na mũthike ithima ciothe, na mũthũkangie mĩgũnda yothe mĩega na mahiga.”
നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
20 Rũciinĩ rũrũ rũngĩ, ta ihinda rĩrĩa rĩrutagwo igongona, maaĩ magĩtherera kuuma mwena wa Edomu! Naguo bũrũri ũcio ũkĩiyũra maaĩ.
പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
21 Na rĩrĩ, andũ a Moabi othe nĩmaiguĩte atĩ athamaki acio nĩmokĩte kũrũa nao; nĩ ũndũ ũcio mũndũ mũrũme wothe, mwĩthĩ na mũkũrũ, ũrĩa ũngĩahotire gũkuua indo cia mbaara, agĩĩtwo na makĩigwo mũhaka-inĩ.
എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു.
22 Rĩrĩa mookĩrire rũciinĩ tene-rĩ, riũa nĩrĩarĩte maaĩ-inĩ macio igũrũ. Andũ a Moabi marĩ mũrĩmo ũrĩa ũngĩ makĩona maaĩ maarĩ matune ta thakame.
രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
23 Nao makĩĩrana atĩrĩ, “Ĩĩrĩa nĩ thakame! Athamaki acio no nginya makorwo nĩmarũĩte na makooragana o ene. Andũ a Moabi, nĩtũthiĩi tũgatahe indo!”
അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിൻ എന്നു അവർ പറഞ്ഞു.
24 No rĩrĩa andũ a Moabi mookire kũu kambĩ-inĩ cia Isiraeli-rĩ, Isiraeli makĩarahũka na makĩhũũrana nao o nginya andũ a Moabi makĩũra. Nao andũ a Isiraeli magĩtharĩkĩra bũrũri ũcio na makĩũraga andũ a Moabi.
അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
25 Nao makĩananga matũũra, na o mũndũ agĩikia ihiga mũgũnda-inĩ wothe ũrĩa warĩ mwega, o nginya ĩkĩiyũra mahiga. Ningĩ magĩthika ithima ciothe, na magĩtema mũtĩ o wothe mwega. Itũũra rĩa Kiriharesethu no rĩo rĩatigarire rĩtarĩ imomore mahiga, no arũme maarĩ na igũtha o narĩo makĩrĩrigiicĩria, makĩrĩtharĩkĩra.
പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
26 Rĩrĩa mũthamaki wa Moabi onire atĩ mbaara nĩyamũhatĩrĩria-rĩ, agĩthiĩ na andũ magana mũgwanja marĩ na hiũ cia njora makarũe na mũthamaki wa Edomu, no matiahotire.
മോവാബ്‌രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധപാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
27 Hĩndĩ ĩyo akĩoya mũriũ wake wa irigithathi, o we ũrĩa ũngĩathamakire ithenya rĩake, akĩmũruta arĩ igongona igũrũ rĩa rũthingo rwa itũũra rĩu inene. Nao andũ a Isiraeli makĩrakara mũno; makĩmweherera, magĩcooka bũrũri wao.
ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.