< 1 Samũeli 23 >
1 Na rĩrĩ, Daudi akĩĩrwo atĩrĩ, “Atĩrĩrĩ, Afilisti nĩmararũa na itũũra rĩa Keila, na magatunyana ngano ĩrĩa ĩrĩ mahuhĩro-inĩ.”
൧അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി.
2 Nake agĩtuĩria ũhoro harĩ Jehova, akĩũria atĩrĩ, “Nĩnjagĩrĩirwo nĩgũthiĩ gũtharĩkĩra Afilisti acio?” Nake Jehova akĩmũcookeria atĩrĩ, “Thiĩ ũgatharĩkĩre Afilisti nĩguo ũhonokie Keila.”
൨ദാവീദ് യഹോവയോട്; “ഞാൻ ചെന്ന് ഈ ഫെലിസ്ത്യരെ തോല്പിക്കണമോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക”. എന്നു കല്പിച്ചു.
3 No andũ a Daudi makĩmwĩra atĩrĩ, “Gũkũ Juda nĩtũretigĩra. Githĩ tũtigũgĩĩtigĩra makĩria twathiĩ Keila tũkarũe na mbũtũ cia Afilisti!”
൩എന്നാൽ ദാവീദിന്റെ ആളുകൾ അവനോട്: “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും” എന്നു പറഞ്ഞു.
4 O rĩngĩ Daudi agĩtuĩria ũhoro harĩ Jehova, nake Jehova akĩmũcookeria atĩrĩ, “Ikũrũka ũthiĩ Keila, nĩ ũndũ nĩngũneana Afilisti guoko-inĩ gwaku.”
൪ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട്: “എഴുന്നേറ്റ് കെയീലയിലേയ്ക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.
5 Nĩ ũndũ ũcio Daudi na andũ ake magĩthiĩ Keila, makĩrũa na Afilisti, na makĩmataha mahiũ mao. Akĩrehera Afilisti hathara nene, na akĩhonokia andũ a Keila.
൫അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേയ്ക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്ത്, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.
6 (Na rĩrĩ, Abiatharu mũrũ wa Ahimeleku nĩokĩte akuuĩte ebodi rĩrĩa aikũrũkire, akĩũrĩra kũrĩ Daudi kũu Keila.)
൬അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
7 Saũlũ akĩĩrwo atĩ Daudi nĩathiĩte Keila, nake akiuga atĩrĩ, “Ngai nĩamũneanĩte kũrĩ niĩ, nĩgũkorwo Daudi nĩehingĩrĩirie na ũndũ wa gũtoonya itũũra rĩrĩ na ihingo na mĩgĩĩko.”
൭ദാവീദ് കെയീലയിൽ ഉണ്ട് എന്ന് ശൌലിന് അറിവ് കിട്ടി; “ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് ശൌല്‍ പറഞ്ഞു.
8 Nake Saũlũ agĩĩta mbũtũ ciake ciothe mathiĩ mbaara, nĩguo maikũrũke Keila makahingĩrĩrie Daudi na andũ ake.
൮പിന്നെ ശൌല്‍ ദാവീദിനേയും അവന്റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേയ്ക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.
9 Hĩndĩ ĩrĩa Daudi aamenyire atĩ Saũlũ nĩaciirĩire kũmwĩka ũũru-rĩ, akĩĩra Abiatharu mũthĩnjĩri-Ngai atĩrĩ, “Rehe ebodi ĩyo.”
൯ശൌല് തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്ന് ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു.
10 Daudi akiuga atĩrĩ, “Wee Jehova, Ngai wa Isiraeli, ndungata yaku nĩ ĩiguĩte hatarĩ nganja atĩ Saũlũ nĩarooka Keila aniine itũũra rĩĩrĩ nĩ ũndũ wakwa.
൧൦പിന്നെ ദാവീദ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൌല്‍ കെയീലയിലേയ്ക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
11 Hihi aikari a Keila nĩmekũũneana kũrĩ we? Hihi Saũlũ nĩegũikũrũka gũkũ, ta ũrĩa ndungata yaku ĩiguĩte? Wee Jehova, Ngai wa Isiraeli, menyithia ndungata yaku ũhoro.” Nake Jehova akiuga atĩrĩ, “Nĩegũikũrũka.”
൧൧കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.
12 O rĩngĩ Daudi akĩũria atĩrĩ, “Hihi aikari a Keila nĩmekũneana, niĩ na andũ akwa, kũrĩ Saũlũ?” Nake Jehova akiuga atĩrĩ, “Nĩmegũkũneana.”
൧൨ദാവീദ് പിന്നെയും: “കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
13 Nĩ ũndũ ũcio Daudi na andũ ake, andũ ta magana matandatũ, makiuma Keila, na magĩikara magĩcangacangaga kũndũ na kũndũ. Rĩrĩa Saũlũ eerirwo atĩ Daudi nĩorĩte akoima Keila, agĩtiga gũthiĩ kuo.
൧൩അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്, അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്ന് ശൌല്‍ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു.
14 Nake Daudi agĩikara ciĩhitho cia werũ-inĩ na irĩma-inĩ cia Werũ wa Zifu. O mũthenya Saũlũ nĩamũcaragia, no Ngai ndaaneanire Daudi moko-inĩ make.
൧൪ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൌല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
15 Rĩrĩa Daudi aarĩ Horeshu kũu Werũ wa Zifu, akĩmenya atĩ Saũlũ okĩte nĩguo amũũrage.
൧൫തന്റെ ജീവനെ തേടി ശൌല്‍ പുറപ്പെട്ടിരിക്കുന്നു എന്ന് ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
16 Nake Jonathani mũrũ wa Saũlũ agĩthiĩ kũrĩ Daudi kũu Horeshu na akĩmũteithia kwĩyũmĩrĩria thĩinĩ wa Ngai.
൧൬അപ്പോൾ ശൌലിന്റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: “ഭയപ്പെടേണ്ടാ,
17 Nake akĩmwĩra atĩrĩ, “Tiga gwĩtigĩra, Baba Saũlũ ndagakũhutia na guoko gwake. Wee nĩũgathamakĩra Isiraeli, na niĩ nduĩke mũnini waku. O na Baba Saũlũ, nĩoĩ ũguo.”
൧൭എന്റെ അപ്പനായ ശൌലിന് നിനക്ക് ഹാനി വരുത്താൻ; നീ യിസ്രായേലിന് രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്റെ അപ്പനായ ശൌല്‍ അറിയുന്നു” എന്നു പറഞ്ഞു.
18 Nao eerĩ makĩgĩa kĩrĩkanĩro mbere ya Jehova. Thuutha ũcio Jonathani akĩinũka, no Daudi agĩtigwo kũu Horeshu.
൧൮ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു; ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്ക് പോകുകയും ചെയ്തു.
19 Nao andũ a Azifu makĩambata magĩthiĩ kũrĩ Saũlũ kũu Gibea makĩmwĩra atĩrĩ, “Githĩ Daudi ndehithĩte gatagatĩ-inĩ gaitũ ciĩhitho-inĩ cia gũkũ Horeshu, kĩrĩma-igũrũ kĩa Hakila, mwena wa gũthini wa Jeshimoni?
൧൯അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
20 Na rĩrĩ, wee mũthamaki, ikũrũka ũũke o rĩrĩa rĩothe ũngĩenda gũũka, na ithuĩ nĩ igũrũ riitũ kũmũneana kũrĩ mũthamaki.”
൨൦അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.
21 Saũlũ akĩmacookeria atĩrĩ, “Jehova aromũrathima nĩ ũndũ wa kwĩĩnjiiria.
൨൧അതിന് ശൌല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
22 Thiĩi mũkehaarĩrie makĩria. Tuĩriai nĩ kũ Daudi amenyerete gũthiiaga, na nũũ ũmuonete kuo. Njĩrĩĩtwo atĩ nĩ mũndũ mwara mũno.
൨൨നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
23 Tuĩriai ũhoro wa kũrĩa guothe ehithaga na mũndehere ũhoro mũkinyanĩru. Na niĩ nĩngũcooka thiĩ na inyuĩ; angĩkorwo arĩ kũndũ gũkũ-rĩ, nĩngamũcaria mĩhĩrĩga-inĩ yothe ya Juda.”
൨൩അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും”.
24 Nĩ ũndũ ũcio makiumagara magĩthiĩ kũu Zifu, magĩkinya mbere ya Saũlũ. Na rĩrĩ, Daudi na andũ ake maarĩ kũu Werũ-inĩ wa Maoni, kũu Araba mwena wa gũthini wa Jeshimoni.
൨൪അങ്ങനെ അവർ ശൌലിന് മുമ്പെ സീഫിലേയ്ക്ക് പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബയിലെ മാവോൻമരുഭൂമിയിൽ ആയിരുന്നു.
25 Nake Saũlũ na andũ ake makĩambĩrĩria kũmacaria, na rĩrĩa Daudi eerirwo ũhoro ũcio, agĩikũrũka agĩthiĩ rwaro-inĩ rwa ihiga, agĩikara kũu Werũ-inĩ wa Maoni. Rĩrĩa Saũlũ aiguire ũhoro ũcio-rĩ, o nake agĩthiĩ kũu Werũ-inĩ wa Maoni aingatithĩtie Daudi na ihenya.
൨൫ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻമരുഭൂമിയിലെ പാറക്കെട്ടിൽ ചെന്ന് താമസിച്ചു. ശൌല്‍ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു.
26 Saũlũ aagerete mwena ũmwe wa kĩrĩma, nake Daudi na andũ ake makagerera mwena ũrĩa ũngĩ, mahiũhĩte nĩguo morĩre Saũlũ. Na rĩrĩa Saũlũ na thigari ciake maakuhagĩrĩria Daudi na andũ ake nĩguo mamanyiite-rĩ,
൨൬ശൌല്‍ പർവ്വതത്തിന്റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ മറുവശത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു.
27 hagĩũka mũndũ watũmĩtwo kũrĩ Saũlũ, akĩmwĩra atĩrĩ, “Ũka na ihenya! Afilisti nĩmatharĩkĩire bũrũri.”
൨൭അപ്പോൾ ശൌലിന്റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
28 Hĩndĩ ĩyo Saũlũ agĩtiga kũrũmĩrĩra Daudi, agĩthiĩ agacemanie na Afilisti. Nĩkĩo metaga handũ hau Sela-Hamalekothu.
൨൮ഉടനെ ശൌല്‍ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്ന് പേരായി.
29 Nake Daudi akĩambata akiuma kũu agĩthiĩ gũtũũra ciĩhitho-inĩ cia Eni-Gedi.
൨൯ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്ന് താമസിച്ചു.